നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ ഉദയാസ്റ്റുഡിയോ വില്‍ക്കാന്‍ ഉണ്ടായ കഥ..! l Udaya Studio
Вставка
- Опубліковано 7 жов 2020
- മലയാള സിനിമയിലെ ശ്രദ്ധ നേടിയ ഒരു ബാനറായിരുന്നു ഉദയ സ്റ്റുഡിയോ. ഉദയയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായൊരു അനുഭവം തുറന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. കുഞ്ചാക്കോയുടെ മകനും കുഞ്ചാക്കോ ബോബന്റെ പിതാവുമായ ബോബന്‍ കുഞ്ചാക്കോയുമായി ചേര്‍ന്ന് ഉദയ സ്റ്റുഡിയോ ആധുനീകവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടായ അനുഭവമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത് സംവിധായകന്‍ ആലപ്പി അഷറഫ്.
#UdayaStudio #Malayalammovies #Kunchacko #Filmproducer #director #grandfather #BobanKunchacko #AlleppeyAshraf #Vijayasree
എന്തൊക്ക പറഞ്ഞാലും പാവപെട്ട 21വയസ്സ് മാത്രം പ്രായമുള്ള വിജശ്രീ അകാലത്തിൽ പൊലിഞ്ഞു പോയതിനുകാരണം ഈ ഉദയ സ്റ്റുഡിയോയുടെ ഉടമസ്തനായ കുഞ്ചാക്കൊയുടെ ക്രൂരത കൊണ്ടാണെന്നുള്ളതിൽ ഇരു സംശയവും ഇല്ല ജീവിച്ചു കൊതിതീരാത്ത ആ പാവം പെൺകുട്ടിയുടെ ആത്മാവ് ഇന്നും അവിടെ അലയുണ്ടായിരിക്കും ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ അത് മനസ്സിലാകുള്ളൂ
ഈ കഥയിലെ ആത്മാവും മറ്റു കോമഡിയും ഒക്കെ വിടാം. പക്ഷെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ കേന്ദ്രം തന്നെയായിരുന്നു അവിടം. പാവം വിജയശ്രീയുടെ ദുരന്തത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിയും. അത്രയും സത്യം.
ഒരു കാലചക്രത്തിന്റെ കഥയാണ്. ഓരോരുത്തർക്ക് ഉയർച്ചയുണ്ടാകും അതുപോലെ താഴ്ചയും ഉണ്ടാകും. നല്ലകാലത്ത് നല്ലത് ചെയ്യുകയാണെങ്കിൽ അത് എക്കാലവും നിലനിൽക്കും. നാട്ടിൽ എത്രയെത്ര വലിയ വലിയ തറവാടുകളാണ് നശിച്ചു പോയിട്ടുള്ളത്, കാരണം അതുകൊണ്ട് നടക്കാൻ പ്രാപ്തിയുള്ള ആരും ഇല്ല എന്നുള്ളതാണ്. അതുപോലെതന്നെ ഇവിടെയും സംഭവിച്ചു അത്രയേ ഉള്ളൂ.
ചിന്തിച്ചല്ലോ .പലരും ഇപ്പോൾ..
സ്തീശാപം കുലം മുടിയ്ക്കും .
വേദനയും ,അപമാനവും അത്രത്തോളം താങ്ങാൻ ചില ജന്മങ്ങൾ ക്ക് കഴിയില്ല ...
കാലം കണക്കെടുപ്പ് തുടങ്ങും ..
ആത്മാവിന് തിരിച്ചറിയാം ..
നമ്മുക്കൊപ്പം അത് സഞ്ചരിയ്ക്കുന്നു കാതങ്ങളോളം ..
ചില പ്രതികരണങ്ങൾ ,പ്രതികാരങ്ങൾ വീട്ടുകതന്നെ ചെയ്യും ...വീട്ടപ്പെടും..
ആശകൊടുത്താലും ,വാക്ക് കൊടുക്കരുത് ,എന്നല്ല ..
രണ്ടു ം കൊടുത്ത് അവളെ സമൂഹത്തിൽ അപമാനിയ്ക്കരുത് .....
ഏത് ജന്മത്തും ആ പക അവൾ കെടാതെ സൂക്ഷിക്കുന്നു ...
സതൃം .👍
ആത്മാവ് നടത്തുന്നതിലും നീതി നിഷേധം. തെറ്റ് ചെയ്ത ആൾകാർ രക്ഷപെട്ടു ഒരു തെറ്റും ചെയ്യാതെ ഭൂമി വാങ്ങിച്ച ആൾ ശിക്ഷിക്കപ്പെട്ടു
യറോ നല്ല പണി തന്നു അല്ലെ
@@captainjacksparrow3914
കൊടുത്താ ശീലം .. ഒന്നും ഇങ്ങോട്ട് എടുക്കാറില്ല .....
Ethu .
Sparrow alla ..
Eagle than ..
@@SKV369 seri da 😅
@@SKV369 അല്ല മോളെ ദേശി താഴെ ആരോ അല്ല than എന്നോ അത് യാറു
നല്ല അവതരണം സൂപ്പർ വീഡിയോ
അനുഭവങ്ങൾ ഉണ്ടാകുമ്പോഴേ ഓരോരുത്തരും പഠിക്കൂ അത് വരെ അന്ധവിശ്വാസം എന്ന് പറയും
അമേരിക്കൻ military HQ. Pentagen എന്ന 5 side ഉള്ള building ആണ് ഭാരതീയ ശസ്ത്റ വിരുദ്ധുദ്ദ മാണ് ഈ നിർമ്മാണം There was no "no war " period in USA after starting military head qtrs in Pentagon
Great Actress Vijaya Sree Madathine Oarkkumbol Dukham thonnum She was an Angel
Kannuneer Pranaamam
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
പാവം സ്ത്രീ ജീവിച്ചു കൊതി തീരാതെ മരിച്ചു
വിജയശ്രി എന്ന അതുല്ല്യ നടിയുടെ കാലഘട്ടത്തിൽ ഞാൻ ജനിച്ചതേയുള്ളു. ഈ അതിസുന്ദരിയെ പറ്റി പലരും പറഞ്ഞു കേട്ടിട്ടേയുള്ളു. പക്ഷേ ഇപ്പോൾ യൂടൂബ് ഒക്കെ സജീവമായ കാലത്ത് അവരുടെ പല വിഡിയോസും കാണുമ്പോൾ, ഏറ്റവും കത്തിനിൽക്കുന്ന സമയത്ത് നല്ല പ്രായത്തിൽ പൊലിഞ്ഞു പോയത് തീരാനഷ്ടം തന്നെയാണ് എന്തു കാരണം കൊണ്ടായാലും അവരെ മരണത്തിന് വിട്ടുകൊടുക്കൻ പാടില്ലാരുന്നു.
Intresting video
Vijayasree amma orupad anubhavichu 😢ammayude manasu novichittulla eallarum anubhavikyum...
സിനിമയെന്നു പറഞ്ഞാൽ ലൈസൻസുള്ള വ്യഭ്യ ചാരശാലകൾ
565qq
It's very true.
Correct വിലയിരുത്തൽ
ചിലപ്പോൾ എന്തൊക്കെയോ സത്യങ്ങൾ ഉണ്ട്?
It could be true..... Such experience can't be understood by every and any..
Peedhanamettu marikkunna sthreekalude aathmakkal ellam evide
ഗുഡ്മോർണിംഗ് ബൈ ബൈ
അപ്പച്ഛൻ മരിച്ചപ്പോൾ പത്ര പരസ്യം കൊടുക്കാൻ പോലും പൈസ ഉണ്ടായിരുന്നില്ല എന്ന് ഒരഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ 😁
Athu shariyanu adeham paise ku vendi nallonam bhudimutt anubhavicha oru kalam undayirunu.
അപ്പച്ചൻ അത്രത്തോളം ചെയ്ത് കൂടീട്ടുണ്ട്
@@monishamm5788 than aara?
@@monishamm5788 at grand father ado cheyt kooti enn parayapedunnat..kunchacko de appan nallavan arunn ennanu ellarum aprayu nat.
കുഞ്ചാക്കോ യുടെ അപ്പൂപ്പനല്ലേ ..
Is it your own voice or any
PRETAM 's
(Eg : Kalliyamkattu NEELI) voice ?
നടി വിജയശ്രീയെക്കുറിച്ചു കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് എത്ര ഭംഗി ആയിരുന്നു അവരെ കാണാൻ
Wikipedia നോക്കു മാഡം എല്ലാ ഡീറ്റെയിൽസ് കിട്ടും.
Ys. Beauty queen ayirunnu
ശരിയാ നല്ല ഭംഗി ഉള്ള നടിയായിരുന്നു
എനിക്കും
Santhivila dinesh nte vlog nokku athil und
സ്ത്രീയുടെ ശക്തി അങ്ങിനെയാണ്.. അവരുടെ ശാപം കുലം മുടിക്കും.. ഉദാഹരണം ഇതാ....
കുരുക്ഷേത്ര യുദ്ധാനന്തരം ഗാന്ധാരി ശ്രീ കൃഷ്ണനെ ശാപംകൊണ്ടു പൊതിഞ്ഞു...
"...മഹാബാഹോ അതിന്റെ ഫലം നീയും അനുഭവിക്കട്ടെ . പതിശുശ്രൂഷയാൽ അൽപ്പമെങ്കിലും തപോബലം ഞാൻ ആർജ്ജിച്ചിട്ടുണ്ടെങ്കിൽ , ആ തപോബലത്താൽ അല്ലയോ ചക്രഗദാധരാ , ഞാൻ നിന്നെ ശപിക്കുകയാണ് . പരസ്പരം കൊല്ലുന്ന ബന്ധുക്കളായ കുരുപാണ്ഡവരെ നീ ഉപേക്ഷിക്കുകയാൽ , അല്ലയോ ഗോവിന്ദാ , നിന്റെ ബന്ധുക്കളും ഇതുപോലെ കൊല്ലപ്പെടുന്നതാണ് . ഇന്നേക്ക് മുപ്പത്തിയാറാമാണ്ട് തികയുമ്പോൾ , ബന്ധുക്കളും അമാത്യന്മാരും പുത്രന്മാരുമൊക്കെ കൊല്ലപ്പെട്ട് വനത്തിലൂടെ നടക്കുമ്പോൾ , കുത്സിതമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ് . ഈ കാണും പടി , ബന്ധുക്കളെല്ലാം മരിച്ച് നിങ്ങളുടെ സ്ത്രീകളും ഭാരതസ്ത്രീകളെപ്പോലെ അനാഥകളായി വിലപിക്കും...".
ഗാന്ധാരിയുടെ ശാപവാക്കുകൾ കേട്ടിട്ടും ഭഗവാൻ കൃഷ്ണന് ഒരു കുലുക്കവുമുണ്ടായില്ല . അദ്ദേഹം താൻ ചെയ്യാനുദ്ദേശിച്ചിരിക്കുന്ന കാര്യം തന്നെയാണ് ശാപവാക്കുകളിലൂടെ ഗാന്ധാരി ഇപ്പോൾ പറഞ്ഞതെന്ന് അവളെ അറിയിച്ചു . ഉത്തമഭക്തയും ധർമ്മിഷ്ഠയുമായ ഗാന്ധാരിയുടെ വാക്കുകളെ സത്യമാക്കുവാനും , താൻ നിശ്ചയിച്ചിട്ടുള്ളത് നടത്താനുമായി ശ്രീകൃഷ്ണഭഗവാൻ ഗാന്ധാരിയുടെ ശാപത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു .അതനുസരിച്ചാണ് പിൽക്കാലത്ത് യദുകുലം നശിച്ചതും ദ്വാരക കടലിൽ മുങ്ങിപ്പോയതും .
നി൪ഭാഗ്യലക്ഷ്മിയുടെ ശാപം ശാന്തിവിള ദിനേശിന് ഏല്ക്കുമോ ?😕
സത്യം ..
@@kiron1153 ഏൽക്കാം.. സ്ത്രീ.. സഹനത്തിന്റെ... ഒടുക്കം... മാനാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ അവളുടെ ശാപം ഫലിക്കാതിരിക്കുമോ.. സുഹൃത്തേ...
@@itzgrandtwo3169 അങ്ങനെ എന്കിൽ അവരുടെ ഭർത്താവിന്റെ ശാപം അവർക്ക് നന്നായി ഏൽക്കില്ലേ, അദ്ദേഹവും ഒരുപാട് സഹിച്ചിട്ടുണ്ട്....
@caveman 6th AD അതെ സ്ത്രീ ആയാലും പുരുഷൻ ആയാലും നന്മയും മര്യാദയും സ്നേഹവും കാരുണ്യവും വാത്സല്യവും ഉള്ളവരുടെ മനസ്സ് വേദനിച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും.ഇനി ട്രാൻസ് ജെൻഡർ ആയാലും അത് തന്നെ ഫലം.
കുഞ്ചാക്കോ ബോബന്റെ അപ്പാപ്പൻ ചെയ്ത പാപം അടുത്ത തലമുറ അനുഭവിക്കുന്നു.... 🙏
അയാള് ചെയ്ത തെറ്റ് അറിഞ്ഞ് കൊണ്ട്. മറ്റൊരാളുടെ തലയിലിട്ട് ജീവൻ നഷ്ടപ്പെടുത്തിയിട്ട് കുടുംബം. രക്ഷപ്പെട്ടു മകൻ വലിയ സിനിമനടനായിപ്പോലും..എങ്ങനെ ആയാലും മറ്റൊരു കുടുംബത്തിൻറ്റ കണ്ണീരും ശാപവും അവരുടെ. മേൽ ഉണ്ടാവും. അയാള് ചെയ്ത തെറ്റിന് ഒരു. നിരപരാധിയെ ശിക്ഷിച്ചു.
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@birbalbir😮bal2958
Fine
Ella producrityum,nadnteym vettil shree saapm kannyum
👍👍👍👍👍
അങ്ങനെയെങ്കിൽ നമ്മുടെ രാജ്യത്ത് ആത്മാക്കൾ മാത്രമെ കാണു നിലവിളികളും കേൾക്കുമായിരുന്നു
Chila place il
പാവം.ചാക്കോച്ചൻ.നന്നായിട്ട്ജീവിക്കുന്നത്.കൻടിട്ട്.തനിക്കു ഇഷ്ടപ്പെട്ന്നില്ലേ.മലയാളസിനിമയിലെ.മിസ്റ്റർ ക്ലിൻ.ചാക്കോച്ചൻ.
Oroo case ilum the cruelty and sufferings and victim s agony ..mental power state etc.may be different.Some foretold words happen rarely.we cannot deny or say correct.Any way a good life. Is a blessing
@@annievarghese6 correct
@@annievarghese6 പക്ഷെ അതിനർത്ഥം അയാളുടെ അപ്പനപ്പൂപ്പന്മാർ നല്ലവരാകണം എന്നില്ല.
all is based on our mentality Uddengil undu illengil illa
ആലപ്പി അഷ്‌റഫ് പണ്ടുമുതൽ ഒരു പക്കാ ഫ്രോഡ് ആണെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണേലും ഉദയ കൈയിൽ ആക്കണം അതിനാണ് ഈ വീഡിയോ
ആലപ്പി അഷ്‌റഫിന് ബോബൻ കുഞ്ചാക്കയോടുള്ള വില കുറഞ്ഞ അസൂയ. ആലപ്പുഴക്കാർക്കറിയാം അഷ്‌റഫ് ആരാണെന്നു.
❤
പത്ത് വർഷം മുമ്പ് വാടകവീട്ടിൽ താമസിച്ച അനുഭവം പറഞ്ഞാൽ, എനിക്ക് വട്ടാണെന്ന് പറയും. അനുഭവിച്ചർക്കേ അറിയൂ
Enthupatti onnu parayu.. Plss
പറയുമോ
Nthu patti...
പറയൂ
Kunjacko and karunakarans name? Was in this Vijayashree poor Gr8 girl actor.
Ys കരുണൻvijayasree വെറും പാവമായിരുന്നു. അതല്ലേ അവർ മരിക്കാൻ ടീരുമാനിച്ചത്
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
അങ്ങനെയെന്നല്ലേ കൊറോണ വന്നത്
ഇപ്പോഴാ ഭൂമി കൈവശം ഉള്ളയാൾക്ക് ജീവൻ നഷ്ടപ്പെടുമെന്ന ഭയം ഉണ്ടാകുമല്ലോ എങ്കിൽ കുറഞ്ഞവിലക്ക് വിൽക്കാൻ തയ്യാറുണ്ടോ വാങ്ങിക്കാൻ തയ്യാർ ജീവൻ പോകുമെന്ന് ഭയം തീരെയില്ല
😀
😄😄
സത്യസന്ധതയോടെ ജീവിക്കുന്നവർ ഒന്നും ഭയക്കണ്ട. തട്ടിച്ചും വീട്ടിച്ചും ഉണ്ടാക്കിയാണ് വാങ്ങുന്നതെങ്കിൽ ഭയം അത്യാവശ്യമാണ്.
Nammuk oru problem varumbol ee bhumi vilkan pattila ethoke kettal aru varum vanganayit pinne veruthe kodukanam
😀
ഈ സ്റ്റുഡിയോ എന്റെ നാട്ടിലാണ് കലവൂർ, പാതിരാപ്പള്ളി. ഇപ്പോൾ ആ സ്ഥലം കാടുപിടിച്ചു കിടക്കുന്നു
ഞാൻ കഞ്ഞിക്കുഴിയിൽ ആണ്. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Ee cinaema field thanne pensaapangalude.sthalamanu ennu kettittund
Dec😁❤️
എന്റെയും നാട് കലവൂർ ആണ്. അവിടെ പാതീരപ്പള്ളിയിൽ ആണ് ഉദയ സ്റ്റുഡിയോ. ഇപ്പോൾ എല്ലാം പൊളിച്ചു അടുക്കികഴിഞ്ഞു. മുഴുവനും കാട്...
🥰
Banglore. ......
The old man kunchako was rumoured to have been blackmailing her, probably he only got her killed. No wonder she was haunting udaya studios. Those days they could get away easily with murder! Shame!
Sri.Boban Kunchacko ( Grandson of Sri.Kunchakko) try to renovate it .
Let him do it .
ഇപ്പൊ ഉദയാ മുഴുവൻ പൊളിച്ചു അല്ലോ .
Manorama thru vaayichirunnu
Keralam vidyabyasathilum vivaramillaymayilum andhavishwasathilum valare munnilanu.
സത്യം
oru phinex pakshye pole Veendum Udya studio uyrathu ezhunnekkanam Alappuzhayude changu aanu aa studio Malayala cinemayude eettillam ( Udhaya / meriland / Navodhya/ chitranjali/ Uma studio ( actor Madhu) .Manjilas/ supriya production/ cherupushpam films/ Geo films etc----------------- pokkunnu neenda nira chackochan vicharichal konduvaram. pazhaya kettukathakkale mattipicihu munnottu kottuvaranam ee studio. pazhaya perum perumayode
പൊട്ടനാണോ
ജ്യോത്സ്യപ്രവചനങ്ങളിൽ പകുതി എണ്ണം ശരിയാകും. മറ്റേ പകുതി വാദിച്ചു ശരിയാക്കും.
Paavam 😤jyolsyanum manavan aanallooo😤
@@vasanthalakshmip.v9627,
ക്ഷമിയ്ക്കണം. ഞാൻ ഒരു പൈസയും ഈ "പാവ"ങ്ങൾക്കു കൊടുക്കാറില്ല.
Varaan ullathokke vannee pookuu. Then the quacks aren't to be there to bring good or to prevent bad .
Deivathine marukadakaan oru jothsanum aaavillallo
ഒരു സത്യവുമില്ല പ്രേതം പോലും . സ്വത്തുക്കൾ ദൂർത്ത് അടിച്ചു തീർത്തു അവസാനം വന്നപ്പോൾ ഉദയ മാത്രമായി അതും വിറ്റുതുലച്ചു ഇതാണ് സത്യം
52 vayas ഉള്ള ആരോഗ്യ ദൃഢഗാത്രൻ 🤨
Last sentence adipol. chinthichel oru kunthomilla. Byankara puluse thanne.
ഒരു ജ്യോൽസ്യനും മരണം പ്രവചിക്കാൻ പറ്റില്ല. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. കേരളം വിദ്യാഭ്യാസം കൊണ്ട് മുന്നിലും വിവേകം കൊണ്ട് പുറകിലും. ഇതൊന്നും ആരും വിശ്വസിക്കരുത്
Moderation + whole pass kondu keralam vidhyabyasatjil munnil.
Yenthu arivanavo evide ullavarkku ullathu
Political superstition that CPM -CONGRESS ADJUSTMENT PARTIES SHALL SAVE KERALA is the great danger of KERALA FOR LAST 50 YEARS .
Pattum..pakshe aarum neritu parayulla
Innathe kapada jyolsyarku aavula
വിൽക്കുന്നതിനുള്ള ന്യായികരണം.
Ith kettappol hindi movie om shanthi om aanu ormma vannath .....athilum und ithupole oru locationum oru actress nte maranavum ..........eeshwara penninte gathi annum innum igane aanallo......pazhaya kalam vachu nokkumbol innanu bedham thonnunnu...media valare powerful aayathukondu kureper ath pedich itharathilulla karyngal cheyyan pedikkannund ....pand e cinema industryil ethra actress nte kanneeru veenittundakum ...pavangal ....aarum onnum arinjilla .......😢😢😢
At that time there are no values for actor/actress producer and director have only values.....
@@amalrai7817 ഇവിടെ വിജയശ്രീയുടെ കഥ ദീപിക പദുക്കോൺ അഭിനയിച്ച ഓം ശാന്തി ഓം എന്ന സിനിമയിലെ പോലെ തോന്നുന്നു എന്ന് മുകളിൽ പറഞ്ഞ വ്യക്തി വിജയശ്രീയുടെ വലിയൊരു ഫാൻ ആണ്. അദ്ദേഹവും ഞാനും വിജയശ്രീയെ സംബന്ധിച്ച് പല വീഡിയോകളിലും ചർച്ച നടത്തിയിരുന്നു. അദ്ദേഹം തന്നെ പിന്നീട് പറഞ്ഞത് ഓം ശാന്തി ഓമിന്റെ കഥ കൂടുതൽ ചേരുന്നത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ദിവ്യ ഭാരതിയുടെ ജീവിതവുമായി ആണെന്ന് ആയിരുന്നു. ഇത് പോലെ ഞങ്ങൾ രണ്ടു പേരും വിജയശ്രീയെ കുറിച്ച് ചർച്ചകൾ നടത്തിയ ഒരു വീഡിയോയിൽ മറ്റൊരു പെൺകുട്ടി ഒരു സ്ഥലത്ത് വിജയശ്രീയെ ചില ആംഗിളിൽ കാണുമ്പോൾ ദീപിക പദുക്കോണിനെ പോലെയാണ് എന്ന് പറഞ്ഞിരുന്നു. രണ്ട് പേരും ദീപിക പദുക്കോണിനെ ഓർത്തു. ആ കുട്ടി ഈ വീഡിയോയിലും വിജയശ്രീയെക്കുറിച്ച് മറ്റൊരു കമന്റ് എഴുതിയിട്ടുണ്ട്.
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Inganore kadha paranjaal.. Automatically aa sthalathinte vila kurayum.. Kunjakobobane chuluvin ath vangaan pattumm...... Ee detective cinema irunn kand kand... Inganokke aanallo thonnane😁
This is true story..
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@sreesree2739 ഞാനിവിടെ അറിയുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നോക്കൂ.
ഇനിയെങ്കിലും വിജയശ്രീയോട് അവരുടെ മരണത്തിനു ഉത്തരവാദികൾ ആയവരുടെ പിൻ തലമുറ മാപ്പ് പറയുമോ ?
പാവം വിജയശ്രീ. അവർ arumayikotte,. അവരെ കൊല്ലാ തെ, വെറുതെ വിട്ടാൽ മതിയായിരുന്നു. അന്നത്തെ ciനിമലോകവും ബന്ധുക്കളും കൂടി അവരെ ജീവിക്കാൻ അനുവദിച്ചില്ല. നിഷ്കളക ആയിരുന്നു vijaya. അതാണ് മരണം സ്വയം തിരഞ്ഞെടുത്തത്
ഒരു കേട്ട് കേഴ്‌വിയാണ്, ഉദയായുടെ അസ്തമയകാലത്ത് പ്രശ്നം വച്ചുനോക്കിയപ്പോൾ രക്തത്തിന്റെ സാന്നിധ്യം കണ്ടുപോലും.
ആ ജോഝൃന്റെ നംമ്പർ ഒന്ന് തരാമോ സീരിയസ്സായി ചോദിക്കുകയാണ് കിട്ടിയാൽ ഉപകാരമാരിക്കും
@@lightoflifebydarshan1699 aaano
@Abhay Jacob yenthaa
Sthree sapam Undo?
ജോൾസ്യനും ആത്മാവായി കാണും ഇപ്പൊൾ
ഇപ്പോൾ ഉദയ സ്റ്റുഡിയോ ഓണർ ആരാ
Ath aru vangiyalum sthreeyude karachil kelkkum...thettu chaithavarkke pedikkendathullu.aa sthreeyod oru thettum cheyyatha oru vaikthi ee sthalam vangial enth prashnamundakana
Sthalamallallo avare chadichath vaikthikalalle..avarkkum avarude kudumbathinum thanne aa shapam undaku ennanu entea viswasam
കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ ഉദയ എന്ന ബാനർ മാത്രമേ വാങ്ങിയിട്ടുള്ളൂ. സ്റ്റുഡിയോ ഇപ്പോൾ ഇല്ല. സ്റ്റുഡിയോ നിന്ന സ്ഥലം മറ്റാരോ വാങ്ങി. വിജയശ്രീയെ കുറിച്ച് പറയാം. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@DaysofElDorado കുഞ്ചാക്കോ ബോബൻ ഉദയ എന്ന ബാനർ മാത്രമേ വാങ്ങിയിട്ടുള്ളൂ. സ്റ്റുഡിയോ ഇപ്പോൾ ഇല്ല. സ്റ്റുഡിയോ നിന്ന സ്ഥലം മറ്റാരോ വാങ്ങി. ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
വിജയശ്രീയുടെ മരണത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് പഴയകാലത്ത് ഞാനും കേട്ടിരുന്നു.ഒരുവലിയനടനെ സ്നേഹിച്ചു വെന്നും ആനടനെ വിവാഹം കഴിക്കാൻകഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മാഹത്യക്ക് പിന്നിലെന്നുമുള്ള കഥകളും കേട്ടിരുന്നു.എതായാലും ജയനെ പോലെ സ്ത്രീസൗന്ദരൃത്തിന്റെ പ്രതീകം തന്നെയായിരുന്നു വിജയശ്രീ എന്നതിൽ സംശയമില്ല.
രൂപസൗകുമാര്യവും പൗരുഷവും തുളുമ്പി നിന്ന ഇതിഹാസ താരമായിരുന്ന ജയനും ഇണങ്ങുന്ന നായികയായിരുന്നു വിജയശ്രീ. പക്ഷെ, ജയൻ-വിജയശ്രീ ജോഡിയെ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് ഭാഗ്യമുണ്ടായില്ല. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Po nnarival
P
Yusuf Ali aano?
Aroga dridagatran
അരോഗദൃഢഗാത്രൻ,,, എന്നാണ്
ആരോഗ്യ ദൃഢഗാത്രൻ എന്നല്ല
കോമ ഒരണ്ണം മതി മൂന്നെണ്ണം വേണ്ട തെറ്റ് കൂടാതെ എഴുതാൻ പഠിക്കൂ സുഹൃത്തെ
You said it Shajahan
ആരോഗ്യ ധൃതരാഷ്ട്രൻ എന്നായാലോ?
പുതിയ അറിവ് ഞാനും അങ്ങനെ ആണ് കരുതിയിരുന്നത്.
വളരെ നന്ദി
Boban kunchako vijayasree enthinu kollanam manasilayilla vijayasree undankil hit movie undavum
ആ ഭൂമി ഇപ്പോൾ ആരുടെ കയ്യിൽ ആണ് എന്തായാലും മാർക്കറ്റ് ഇതോടെ പോയിട്ടുണ്ടാകും എന്തായാലും വില്കുന്നുണ്ടെങ്കിൽ പറയണം
ennu methan
Viswosikaan.prayaasam
Is this true??
Yes aaa vijayasree yude song nokk athil alkkar
@@susheelasusheela520 which song
@@dyuthiksudheer vijayasree song enn type cheyy athil commend vayicho
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@dyuthiksudheer ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
ശാപ०എന്നത്ശരിയാണ്എല്ലാഅസ०പ്ലിയിലു०ഇൻഡ്യൻപാർലിമെൻ്റിലു०എത്രയോജനങ്ങളുടെശാപമുണ്ട്അക്കാര്യ०ജോൽത്സ്യൻമാർപറയണ്ടജനങ്ങൾക്കറിയാ०ഇപോൾകേരളത്തിലെമോത്ത०ജനങ്ങളുടെയു०ശാപ०ഇടതുമുന്നണിക്ക്ഏൽക്കാൻപോകയാണ്അക്കര്യ०ജോൽത്സ്യൻപറയാതേഅറിയാ०???
ഹോ തുടങ്ങി മോഡി വിരോധം.
എന്നാടാ കോപ്പാ നിന്റെ ശാപം മൂഞ്ചിപ്പോയോ???? ആർക്കാണ് ശാപം ഉണ്ടായിരുന്നതെന്ന് ഇപ്പൊ പിടികിട്ടിയോ?
Enthayaalum aa kudumbathile aa perulla oru chalachitranadan innum malayala cinemayil sajeevamaanu,athu kondengilum ee poorvika charitram iniyum vizhuppalankandaayirunnu...
അങ്ങനെയെങ്കിൽ ഇവിടെ ഒരു പാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട് അവരെ കൊന്നവർക് നീതി കിട്ടിയിട്ടില്ല അപ്പോൾ ഈ കൊല്ലപ്പെട്ടവർ വന്നു അവർക്കിട്ട്പ്രതികാരം തീർക്കോ., ചുമ്മാ തള്ള് വിട്ടാ, ആ സ്ഥലം ചുള്ളിവിന് അടിച്ചെടുക്കാൻ
പെൺ ശാപം ഒരിക്കലും വിട്ട് പോകില്ല'.വിജയശ്രീയെ ചതിച്ചത് പൊന്നാപുരം കോട്ട.
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Correct only . There are lots of unexplained phenomenon in the world . Sreekumaran Thampi Sir also had experience Vijaysree talking to him sitting near once he had to stay there after her Death.
We cannot rule out things by analysing.with our head.
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@birbalbirbal2958
അപ്പോൾ സ്റ്റുഡിയോ പിന്നെ കുഞ്ചാക്കോ ജൂനിയർ വാങ്ങിയല്ലോ.
Sharashari indiakaran andha viswasathinu adimayaanu. Adhukondu ee video ellavarkum estamaakum.
അരോഗ ദൃഢഗാത്രൻ
വിജയശ്രീ ഈ സ്റ്റുഡിയോവിൽ ആണോ മരിച്ചത്
മരിച്ചത് ഈ സ്റ്റുഡിയോയിൽ അല്ല. പക്ഷെ, ഉദയ ഒരു കാരണമായി. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
സ്ത്രീ ശാപം അതിലും ശക്തി പുരുഷന്റെ ശപത്തിന് തന്നെയാണ്, കാരണം ഉണ്ടെങ്കിൽ ആര് ശപിച്ചാലും അതിന് ശക്തി ഉണ്ട്
Penninolam vedana anubhavikkunna oru janmavum e lokathilla.....athond thanne penninte shapathinu vila und
@@sc-ch9be സഹോദരി ഞാൻ സ്ത്രീകൾക്കായി ധാരാളം നന്മ ചെയ്യാം എന്നെ നിങ്ങൾ പുഷ് ചെയ്തു പുഷ് ചെയ്തു രാഷ്രിയത്തിൽ ഇറക്കിയാൽ
@Abhay Jacob സ്ത്രീ നെ കരയിപ്പിക്കുന്ന കാലം എന്നും കലികാലമാണ് ....പെണ്ണിന്റർ കണ്ണീർ വീഴുത്തുംന്ന ലോകം ഒരിക്കലും കര കേറില്ല...അതോണ്ട് തന്നെയാകും കൊറോണ പോലെ ഓരോന്ന് വരണത്...പിന്നെ അന്നും ഇന്നും ലോകത്തിന്റെ ശാപം ആണിന്റെ കാമം തന്നെയാണ് ...അതിൽ ബലിയടക്കുന്നത് പെണ്ണും....
@Abhay Jacob ellam kanichu nadakkunna penpillere allallo rape cheyyunnath ...nalla manyamayi vasthram dharichu nadakkunnvareyum e aanungal rape cheyyunnille ....ellam potte janich masangal mathram prayamulla kuttikale rape cheyyunnud...avare okke enganeya aa kannil kanan kazhiyunnath ....chilappol dress illathe kidakkunnath kanditt ayirikkum lle 🙄🙄🙄
@@sc-ch9be എന്നോട് ക്ഷമിക്കണം ബ്രദർ പറഞ്ഞത് 100%സത്യം ആണ് സ്ത്രീയുടെ ശപത്തിന് ശക്തി ഉണ്ട് അതുപോലെ സ്ത്രീയുടെ കണ്ണീരിനും പ്രാർഥനയ്ക്കും ശക്തി ഉണ്ട് കാരണം സ്ത്രീകൾ എപ്പോഴും ബാലഹിനപത്രങ്ങൾ ആണ് എന്നോട് നിങ്ങൾ ക്ഷമിക്കണം എന്റെ അറിവുകേടുകൊണ്ടും ഞാൻ സ്ത്രീയേ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടുമാണ് അങ്ങനെ കമന്റ് ഇട്ടത് സ്ത്രീയോളം സഹിക്കുന്നത് ദൈവം അല്ലാതെ മറ്റാരും ഈ പ്രവഞ്ചത്തിൽ ഇല്ല എന്റെ തെറ്റ് നീ എന്നോട് ക്ഷമിക്കണം
Pavam vijayasree yude athmahatyaik karanamayavan
ആരാണ്?
@@mollykuttykn6651 vijayasree naaser enn type cheith nokk
Annu paperil vayichathu avarude amma vishamkoduth konnu yennanu.
@@mollykuttykn6651 മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
വിജയശ്രീയുടെ അമ്മ വിജയമ്മ അവരുടെ യൗവ്വനത്തിൽ കൊല്ലം ജില്ലയിലെ ഒരു ധനാഢ്യനായ ബിസിനസ്സുകാരൻ മുസ്ലിമുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തതായി പറയപ്പെടുന്നു. അതിലുള്ള രണ്ടു മക്കളാണ് വിജയശ്രീയും ഇളയ സഹോദരനും. വിജയശ്രീയുടെ ആദ്യത്തെ പേര് നസീമ എന്നായിരുന്നു. വിജയശ്രീയുടെ പിതാവ് ഒരു റോഡപകടത്തിൽ പെട്ട് വികലാംഗനായി മാറി ക്രമേണ സമ്പത്ത് ക്ഷയിച്ചു പോയപ്പോൾ വിജയമ്മ മക്കളെയും കൂട്ടി അവിടം വിട്ടു പോന്നു. അന്ന് കൂടെ കൂട്ടിയ ഡ്രൈവറായിരുന്നു പിന്നീട് വിജയശ്രീയുടെ അച്ഛനായി അറിയപ്പെട്ട വാസുപിള്ള എന്നും കേൾക്കുന്നുണ്ട്. പിന്നീട് മക്കളുടെ പേര് മാറ്റി വിജയശ്രീയെ വലിയ സിനിമ നടിയാക്കി മാറ്റി. തിക്കുറിശ്ശി ആണ് വിജയശ്രീക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. തന്റെ സിനിമ സ്വപ്നങ്ങൾ മകളായ വിജയശ്രീയിലൂടെ വിജയമ്മ എന്ന ആ അമ്മ പൂവണിഞ്ഞു. വിജയശ്രീയുടെ അമ്മ ഒരിക്കലും തന്റെ മകളെ സ്നേഹിച്ചിട്ടില്ല. മകളെ വെച്ച് പണം സമ്പാദിക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം.
@@mollykuttykn6651 നേരിട്ട് അറിയുന്നവരിൽ നിന്ന് കുറേ വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരക്കഥാകൃത്തും നടനുമായിരുന്ന ഗോവിന്ദൻകുട്ടിയുടെ ഒരേയൊരു മകളുടെ ഭർത്താവ് വേണു ചേട്ടനുമായി എനിക്ക് നേരിട്ട് പരിചയമുണ്ട്. ഗോവിന്ദൻ കുട്ടി തന്നെയാണല്ലോ പൊന്നാപുരം കോട്ടയുടെ തിരക്കഥയെഴുതിയത്. 2020 ഏപ്രിലിൽ വേണു ചേട്ടനെ വിളിച്ച് ഞാൻ വിജയശ്രീയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരെ കുറിച്ചുള്ള ഗോവിന്ദൻകുട്ടിയുടെ പുസ്തകത്തിൽ വിജയശ്രീയെ കുറിച്ച് എഴുതിയിട്ടുണ്ട് എന്ന് വേണു ചേട്ടൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ സംഘടിപ്പിക്കാം. എന്റെ വീട് ആലപ്പുഴയിലാണ്. വീട്ടിൽ നിന്ന് ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്തിരുന്ന ആലപ്പുഴ പാതിരപ്പള്ളിയിലേക്ക് 9 കിലോമീറ്റർ തികച്ചില്ല. തിരക്കഥാകൃത്ത് ശാരംഗപാണിയുടെ മകളുടെ മകൾ എന്റെ ജൂനിയറായി പ്ലസ്ടുവിന് പഠിച്ചതാണ്. അവൾ ആ സ്കൂളിൽ ചേരാൻ അമ്മയും അച്ഛനുമായി വന്നപ്പോൾ ആ അമ്മ ആദ്യം പരിചയപ്പെട്ടത് എന്നെയാണ്. ഇപ്പോൾ അവളുമായി കോണ്ടാക്ട് ഇല്ല.
പല കാര്യങ്ങളും നേരിട്ട് അറിയുന്നവരിൽ നിന്ന് തന്നെ ലഭിച്ചതാണ്. അതിൽ പ്രധാനിയാണ് ഒരു മുഹമ്മദ് ഷെരീഫ്. വിജയശ്രീയുടെ ബാല്യകാലം മുതൽ ചിതയിലേക്ക് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി അദ്ദേഹത്തിന് അറിയാം. ഇനി കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ നാനയുടെ ആദ്യകാല റിപ്പോർട്ടർ ആയിരുന്ന പ്രശസ്ത ഫിലിം ജേണലിസ്റ്റ് മധു വയ്പനയുടെ ഗന്ധർവ്വ ലോകം എന്ന പുസ്തകം വാങ്ങി വായിച്ചാൽ മതി. 490 രൂപയാണ് വില. വിജയശ്രീയുൾപ്പെടെ അന്നത്തെ പല സിനിമാ പ്രവർത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മധു വയ്പനയും ഒപ്പമുണ്ടായിരുന്ന നടരാജൻ എന്ന മറ്റൊരു പത്രപ്രവർത്തകനും ചേർന്നാണ് അഞ്ചു മീറ്റർ വെള്ളത്തുണി വാങ്ങി വന്ന് ഒരു അനാഥ ശവം പോലെ മോർച്ചറിയിൽ കിടന്ന വിജയശ്രീയെ പുതപ്പിച്ചത്. പിറ്റേ ദിവസം പോസ്റ്റുമോർട്ടത്തിന് ശേഷം ശരീരം വിട്ടു കിട്ടാൻ ഒപ്പിടുന്നതിനായി അവിടെയുണ്ടായിരുന്ന സിനിമാക്കാർ തയ്യാറായില്ല. വിവാദങ്ങൾക്ക് പിന്നാലെ തൂങ്ങാനുള്ള ഭയം തന്നെ കാരണം. ആദ്യം നടരാജനും രണ്ടാമത് മധു വയ്പനയും ഒപ്പിട്ടാണ് ആശുപത്രിയിൽ നിന്ന് ബോഡി വിട്ടു കിട്ടിയത്. പോസ്റ്റ്മോർട്ടത്തിന്റെ കാര്യത്തിലും പല അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. ഏതോ വാരികയിൽ വന്നത് അവരുടെ ശരീരം മദ്രാസ് സെന്റർ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി എത്തിച്ചപ്പോൾ ഡോക്ടർമാർ ആ നഗ്നമേനി കണ്ട് ആസ്വദിച്ചു എന്നാണ്. ഒരു ചെറിയ തുണി പോലും ഉടുപ്പിക്കാതെ കിടത്തി എന്നും കേട്ടിട്ടുണ്ട്. അവരെ ആരും തിരിച്ചറിഞ്ഞില്ല എന്ന് വേറെ ചിലർ പറയുന്നു. മൈലാപ്പൂർ ആണ് അവരെ സംസ്കരിച്ചത്. ആകെയുള്ള ഇളയ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
വിജയശ്രീ മരിച്ചപ്പോൾ നസീർ ഉൾപ്പെടെയുള്ള പ്രമുഖർ ആരും പോയില്ല. പോവാതിരിക്കാൻ കുഞ്ചാക്കോ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവും. പക്ഷേ രാഘവൻ പോയി. അന്ന് രാഘവൻ അഭിനയിച്ചു കൊണ്ടിരുന്ന 'അയലത്തെ സുന്ദരി' എന്ന സിനിമയുടെ നിർമ്മാതാവിനോട് ഷൂട്ടിംഗ് നിർത്തി വെയ്ക്കാൻ രാഘവൻ പറഞ്ഞതും വിജയശ്രീയുടെ മരണത്തിന് പോകാൻ അദ്ദേഹം വിമാന ടിക്കറ്റ് ചോദിച്ചിരുന്നതുമായ കാര്യങ്ങൾ പണ്ടേ ശ്രീവിദ്യ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. വിജയശ്രീ രാഘവന്റെ നായികയായി അഭിനയിച്ച സമയമാണത്. അയലത്തെ സുന്ദരിയിലും രാഘവന്റെ നായിക ആവേണ്ടിയിരുന്നത് വിജയശ്രീ ആയിരുന്നു.
വാസ്തവം
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
അങ്ങനെ ആണ് ജൂനിയർ മാൻഡ്രേക് എന്ന സിനിമ ഉണ്ടായത് എന്ന് ആ ജ്യോൽസ്യൻ പറഞ്ഞു.
Kunjakoku orupadu pennungalude sapam kanum...pakshe makan Boban kunjako pavamayirunnu...cherumakanum...
അങ്ങനെ പാവമാകാൻ വഴിയില്ല. സിനിമകരന്റെ മകനല്ലേ. ചക്കര കുടത്തിൽ കയ്യിട്ടു kanum😂
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Viswasam athalle ellam. Aa sthreeyude sapam chakkomare Onnum cheythille
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
ഒരു ലോഡ് മനോരോഗികൾക്കു ഇന്ധനമാണ് ഈ കഥ 😁
100% correct. congratulations.
101% സത്യം
Actually avarude Nagana video vech pulli blackmail cheytu....last aval pregnant ayi..etu aringu avalde lover Asim bhai ayula relationship breakup ayi...Kunchakoyude Peru thuranu parayum enu paedich pulide wife avalk chayayil posion kodutu konnu...
Really??? I don’t think so, avaru oru paavam enna thonunne. Kunchacko de amma
ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കരുത് . ഇതൊന്നും നടന്നകാര്യമല്ല . മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യും. അവര്ക് പ്രണയ nyrashyam ഉണ്ടായിരുന്നു. ഒരു ഡയറക്ടർ. ഉദയായും ആയി ബന്ധമുള്ള ആളല്ല . അതൊക്കെ കാരണങ്ങൾ ആണ്.
പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയമുണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നുമാണ് കേട്ടിട്ടുള്ളത്. അതാവും കുഞ്ചാക്കോയുടെ ഭാര്യ എന്ന തരത്തിൽ പലരും തെറ്റിദ്ധരിച്ചത്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു. പക്ഷെ, വിജയശ്രീ ഗർഭിണി ആയിരുന്നു എന്നതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കിയ കഥകൾ മാത്രം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് കുമുദം വാരികയിൽ ഉണ്ടായിരുന്നു. അഡ്മിറ്റ് വൺ ഫിംഗർ ടിപ് ഒൺലി എന്നാണ് അതിൽ എഴുതിയിരുന്നത്. അതിന്റെ അർത്ഥം സാധാരണക്കാർക്ക് മനസ്സിലായില്ലെങ്കിലും ഡോക്ടർമാർക്ക് മനസ്സിലാവും.
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. സമ്മർദ്ദം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അഭിനയിക്കുന്നതാണ് നല്ല ഒരു അഭിനേതാവിന്റെ ലക്ഷണം. വിജയശ്രീ അങ്ങനെ ഒരു നടി ആയിരുന്നു. സെറ്റിലുള്ളവർ അവരെ കാണില്ല. കാരണം അവർ ദൂരെയാണ് നീന്തുന്നത്. അത് കൊണ്ട് അവർ കൂളായി നീന്തി. എന്നാൽ സൂം ലെൻസിൽ ഷൂട്ട് ചെയ്ത രംഗം തീയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർ കാണുന്നത് അടുത്താണ്. അങ്ങനെ അടുത്ത് കാണുമ്പോൾ നനയുന്ന രംഗങ്ങളിൽ കൃതൃമത്വം തോന്നാതിരിക്കാൻ ആവും തൊലിയുടെ നിറത്തിലുള്ള ഉൾവസ്ത്രങ്ങൾ പോലും അവർക്ക് നൽകാതിരുന്നത്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
@@waterlilly3491 വിജയശ്രീയുടെ മരണത്തിൽ കുഞ്ചാക്കോയ്ക്ക് നേരിട്ട് പങ്കൊന്നും ഇല്ല. പക്ഷെ, ആ മരണത്തിലേക്ക് നയിച്ച വ്യക്തിപരമായ പല ദുഃഖങ്ങൾക്കൊപ്പം ഉദയയുമായി ഉണ്ടായ പ്രശ്നങ്ങൾ കൂടി ചേരുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തി ഒരു ചായ കുടിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു എന്നാണ് നടി ശ്രീലത ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@waterlilly3491 നേരിട്ട് അറിയുന്നവരിൽ നിന്ന് കുറേ വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരക്കഥാകൃത്തും നടനുമായിരുന്ന ഗോവിന്ദൻകുട്ടിയുടെ ഒരേയൊരു മകളുടെ ഭർത്താവ് വേണു ചേട്ടനുമായി എനിക്ക് നേരിട്ട് പരിചയമുണ്ട്. ഗോവിന്ദൻ കുട്ടി തന്നെയാണല്ലോ പൊന്നാപുരം കോട്ടയുടെ തിരക്കഥയെഴുതിയത്. 2020 ഏപ്രിലിൽ വേണു ചേട്ടനെ വിളിച്ച് ഞാൻ വിജയശ്രീയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരെ കുറിച്ചുള്ള ഗോവിന്ദൻകുട്ടിയുടെ പുസ്തകത്തിൽ വിജയശ്രീയെ കുറിച്ച് എഴുതിയിട്ടുണ്ട് എന്ന് വേണു ചേട്ടൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ സംഘടിപ്പിക്കാം. എന്റെ വീട് ആലപ്പുഴയിലാണ്. വീട്ടിൽ നിന്ന് ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്തിരുന്ന ആലപ്പുഴ പാതിരപ്പള്ളിയിലേക്ക് 9 കിലോമീറ്റർ തികച്ചില്ല. തിരക്കഥാകൃത്ത് ശാരംഗപാണിയുടെ മകളുടെ മകൾ എന്റെ ജൂനിയറായി പ്ലസ്ടുവിന് പഠിച്ചതാണ്. അവൾ ആ സ്കൂളിൽ ചേരാൻ അമ്മയും അച്ഛനുമായി വന്നപ്പോൾ ആ അമ്മ ആദ്യം പരിചയപ്പെട്ടത് എന്നെയാണ്. ഇപ്പോൾ അവളുമായി കോണ്ടാക്ട് ഇല്ല.
പല കാര്യങ്ങളും നേരിട്ട് അറിയുന്നവരിൽ നിന്ന് തന്നെ ലഭിച്ചതാണ്. അതിൽ പ്രധാനിയാണ് ഒരു മുഹമ്മദ് ഷെരീഫ്. വിജയശ്രീയുടെ ബാല്യകാലം മുതൽ ചിതയിലേക്ക് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി അദ്ദേഹത്തിന് അറിയാം. ഇനി കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ നാനയുടെ ആദ്യകാല റിപ്പോർട്ടർ ആയിരുന്ന പ്രശസ്ത ഫിലിം ജേണലിസ്റ്റ് മധു വയ്പനയുടെ ഗന്ധർവ്വ ലോകം എന്ന പുസ്തകം വാങ്ങി വായിച്ചാൽ മതി. 490 രൂപയാണ് വില. വിജയശ്രീയുൾപ്പെടെ അന്നത്തെ പല സിനിമാ പ്രവർത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മധു വയ്പനയും ഒപ്പമുണ്ടായിരുന്ന നടരാജൻ എന്ന മറ്റൊരു പത്രപ്രവർത്തകനും ചേർന്നാണ് അഞ്ചു മീറ്റർ വെള്ളത്തുണി വാങ്ങി വന്ന് ഒരു അനാഥ ശവം പോലെ മോർച്ചറിയിൽ കിടന്ന വിജയശ്രീയെ പുതപ്പിച്ചത്. പിറ്റേ ദിവസം പോസ്റ്റുമോർട്ടത്തിന് ശേഷം ശരീരം വിട്ടു കിട്ടാൻ ഒപ്പിടുന്നതിനായി അവിടെയുണ്ടായിരുന്ന സിനിമാക്കാർ തയ്യാറായില്ല. വിവാദങ്ങൾക്ക് പിന്നാലെ തൂങ്ങാനുള്ള ഭയം തന്നെ കാരണം. ആദ്യം നടരാജനും രണ്ടാമത് മധു വയ്പനയും ഒപ്പിട്ടാണ് ആശുപത്രിയിൽ നിന്ന് ബോഡി വിട്ടു കിട്ടിയത്. പോസ്റ്റ്മോർട്ടത്തിന്റെ കാര്യത്തിലും പല അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. ഏതോ വാരികയിൽ വന്നത് അവരുടെ ശരീരം മദ്രാസ് സെന്റർ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി എത്തിച്ചപ്പോൾ ഡോക്ടർമാർ ആ നഗ്നമേനി കണ്ട് ആസ്വദിച്ചു എന്നാണ്. ഒരു ചെറിയ തുണി പോലും ഉടുപ്പിക്കാതെ കിടത്തി എന്നും കേട്ടിട്ടുണ്ട്. അവരെ ആരും തിരിച്ചറിഞ്ഞില്ല എന്ന് വേറെ ചിലർ പറയുന്നു. മൈലാപ്പൂർ ആണ് അവരെ സംസ്കരിച്ചത്. ആകെയുള്ള ഇളയ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
വിജയശ്രീ മരിച്ചപ്പോൾ നസീർ ഉൾപ്പെടെയുള്ള പ്രമുഖർ ആരും പോയില്ല. പോവാതിരിക്കാൻ കുഞ്ചാക്കോ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവും. പക്ഷേ രാഘവൻ പോയി. അന്ന് രാഘവൻ അഭിനയിച്ചു കൊണ്ടിരുന്ന 'അയലത്തെ സുന്ദരി' എന്ന സിനിമയുടെ നിർമ്മാതാവിനോട് ഷൂട്ടിംഗ് നിർത്തി വെയ്ക്കാൻ രാഘവൻ പറഞ്ഞതും വിജയശ്രീയുടെ മരണത്തിന് പോകാൻ അദ്ദേഹം വിമാന ടിക്കറ്റ് ചോദിച്ചിരുന്നതുമായ കാര്യങ്ങൾ പണ്ടേ ശ്രീവിദ്യ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. വിജയശ്രീ രാഘവന്റെ നായികയായി അഭിനയിച്ച സമയമാണത്. അയലത്തെ സുന്ദരിയിലും രാഘവന്റെ നായിക ആവേണ്ടിയിരുന്നത് വിജയശ്രീ ആയിരുന്നു.
Aalappuzhakkarkku udaya
Jeevithathinte bhagamanu.
Asharf Ikka katha kollam
But
Vijayasree suicide Chaithathu
Kunjakko ( bobante achan kunjakko )Karanam aanenna karyam
Enthe marachu vechu.
Athum.koodi viewers ariyanam.
Ente grand pa paranju ketta alappuzhakkarkku ariyavunna
Sathyam.
Zeenu chungom east alpy dist Kerala state
Hi zeenu
Aaa kadha parumo...
No hi 8u8 no
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@textureoflife3178 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
@@nikhitharajendran7775 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കൂ.
ഉദയ സ്റ്റുഡിയോ യും ആ നടിയുടെ മരണവും തമ്മിൽ എന്തു ബന്ധം?
അവരുടെ ചില അശ്ലീല രംഗങ്ങൾ സിനിമയിൽ ഇവർ അവരുടെ സമ്മതം ഇല്ലാതെ കാണിച്ചു. അങ്ങനെ അവർ ആത്മഹത്യ ചെയ്തു
@P S അതെ പറഞ്ഞത് തെറ്റി പോയി
Udaya studio owner ആയിരുന്നു കുഞ്ചാക്കോ ആയിരുന്നു പൊന്നപുരം കോട്ട എന്ന movie യുടെ ഡയറക്ടർ aa സിനിമയിൽ ഒരു സോങ്ങ് ഉണ്ട്... അതിരപ്പിളളി water falls il കുളിക്കുന്ന വിജയ ശ്രീ യുടെ ഡ്രസ്സ് ഷൂട്ടിംഗ് നിടെയിൽ അഴിഞ്ഞ് പോയി... വിവസ്ത്ര ആയിരുന്ന അവരുടെ sceans അവരുടെ അനുമതി ഇല്ലാതെ ചിത്രത്തിൽ ഉൾപെടുത്തി. അത് കൂടെതെ സംവിധായകൻ അത് വച്ച് blackmailing നടത്തി... പക്ഷേ അയാൾക്ക് വഴങ്ങാതെ വിജയശ്രീ മാം Suicide cheythu...😰😥😥
@@user-cx8yg4wj1y yes ഇതാണ് സത്യം 👍
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
Ithokke arinjillenkil njangalku oru kunthavumilla.
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
അത് ഇപ്പൊ വീണ്ടും കുഞ്ചാക്കോ ബോബൻ വാങ്ങീലെ
കുഞ്ചാക്കോ ബോബൻ ഉദയ യുടെ banner ആണ് വാങ്ങിയത്. സ്റ്റുഡിയോ അല്ല. സ്റ്റുഡിയോ വാങ്ങിയ ഇപ്പോഴത്തെ ഉടമസ്ഥൻ അത് പൊളിച്ചു ഹോട്ടൽ മറ്റോ പണിയുകയാണ്. പകുതി പൊളിച്ചു കഴിഞ്ഞു. ഒരു video ഇൽ കണ്ടാരുന്നു.
കുഞ്ചാക്കോ ബോബൻ ഉദയ എന്ന ബാനർ മാത്രമേ വാങ്ങിയിട്ടുള്ളൂ. സ്റ്റുഡിയോ ഇപ്പോൾ ഇല്ല. സ്റ്റുഡിയോ നിന്ന സ്ഥലം മറ്റാരോ വാങ്ങി. വിജയശ്രീയെ കുറിച്ച് പറയാം. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
@@birbalbirbal2958
😊😊👍👍
Ithoke adavanedo
തെറ്റുചെയ്യാത്തവനെ പ്രേതം കൊല്ലുന്നു...നല്ല കഥ.
Ithokke verum anthavishwasamanu, shapam undakunnathum illathakunnathum namude manasinte attitude anu allathe manthravadhiyalla
😀😀 അയാളൊരു christian. ഈ പറഞ്ഞവൻ ഒരു muslim. അത് സത്യമാണോ എന്ന് നിങൾ ചിന്തിക്കുക. മധ്യ തിരുിതാംകൂറിലെ എല്ലാ business നടത്തുന്ന Christians നേയും ഓടിക്കാൻ plan തുടങ്ങിയിട്ട് കാലമേറെയായി. ഒന്നും നടക്കില്ല. അത് വിറ്റ് ഇല്ലാ എങ്കിലും അവർ ജീവിക്കും. കുറെ you tubers.
വിശ്വസിച്ചു 😂😂😂
ഇതൊക്കെ നേരാണോ...ഒരു വഞ്ചന യുടെ കഥയുണ്ടെന്നറിയാം..
Manushyante kazhivukal kku aparamanangal untu //ananthamaya alavil //But those sidhas very very rare. . Mazhakkalathu kalakku vellum ennum appozhum dharalam . sudhajalam kurachumathram. A thu pole ii kallananayangal .
Valare blessed aayavarkku kuree sadhyamakum. Avar ii kallanmare ppole never never chinthikkuka polumilla.karanam aathmavil velivullavan sudha mayjivikkum
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
കുറഞ്ഞ വിലയ്ക്ക് സ്ഥലം അടിച്ചു മാറ്റാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ ബുദ്ധി അപാരം തന്നെ. ഭൂതക്കഥയും👹 ശാപക്കഥയും 💀ഒക്കെ എത്ര പെട്ടെന്ന് മെനഞ്ഞെടുത്തു. ഇതുവെച്ചൊരു സിനിമാ പിടിക്കാമായിരുന്നല്ലോ. കണക്കു കൂട്ടിയതിനേക്കാൾ കൂടുതൽ സ്ഥലവും പണവും നേടാമായിരുന്നു. 🤩💀☠️👻👹👺👿😀😃😄😆😅😂😂🤣🤣
ആരോഗ്യദൃഡ ഗാത്രൻ അല്ല. അരോഗ ദൃഡഗാത്രൻ ആണ്. യഥാർത്ഥ ഡ ടൈപ്പ് ചയ്യാൻ കിട്ടുന്നില്ല.
അപ്പോൾ ഈ സ്ത്രീശാപം എന്നത്, രജിസ്ട്രേഷൻ വകുപ്പിൽ ആധാരം നടക്കുന്ന ദിവസം മുതൽ ആണോ തുടങ്ങുന്നത്..!!?? അതോ വില്ലേജിൽ പോക്കുവരവ് ചെയ്യുന്ന ദിവസമാണോ??!!
Athu a stalam upayogikumbol
😂
മൂക്കുകൂട്ടി പറയുന്നപോലെ..
ആലപ്പിഅഷ്‌റഫ് ജയന്റെ സംഭാഷണം നശ്ശിപ്പിച്ചവൻ
ജയറാമിന്റെ ഒരു മൂവിയുണ്ടല്ലോ ഇതുപോലെ...
Ath etha
@@lekshmiv5508 Nayika
@@birbalbirbal2958 ok thanks😊
@@birbalbirbal2958 ok.. Thank u for the information 😊
മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്കറിയാം.
മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയായുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
ആ എന്നിട്ട് എന്നിട്ട് എന്നിട്ട്
ഉദയയെയും നീലയെയും പറ്റി ഇത്തരം ധാരാളം അപസർപ്പക കഥകൾ കേട്ടിട്ടുണ്ട്. അടൂർ പങ്കജം ഒരിക്കൽ പറഞ്ഞു ഉദയയ്ക്കും നീലക്കും സ്ത്രീ ശാപം ഉണ്ടെന്നു. അവിടെ സ്ത്രീകൾ നില വിളിക്കുന്നത് പോലും പുറത്തു കേൾക്കറില്ല. Nazeera എന്ന എക്സ്ട്രാ നടിയെ തിരക്കുള്ള നായിക ആക്കിയത് ഉദയ ആണ്. അവരുടെ മാദക ലാവണ്യം ഉദയായുടെ ട്രേഡ് മാർക്ക് ആയി പല ചിത്രങ്ങളിലും. ഉദയയോട് പിണങ്ങി അവർ നീല യുടെ ചിത്രങ്ങളിൽ അഭിനയിച്ചതാണ് കുഞ്ചാക്കോയെ പ്രകോപിപ്പിച്ചത്. നീലയുടെ സ്വർഗ്ഗപുത്രീ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞാണ് ഉദയ അസൂയ കൊണ്ടു പൊന്നാപുരം കോട്ടയുടെ ചിത്രീകരണത്തിന് ഇടയിൽ അവർ അറിയാതെ പകർത്തിയ നഗ്ന ചിത്രങ്ങൾ പ്രസിദ്ധികരണങ്ങൾക്കു നൽകിയത്. അങ്ങനെ നീലയുടെ യൗവനവും, വണ്ടിക്കാരിയും പൂർത്തിയാക്കാതെ മലയാളത്തിന്റെ മർലിൻ മൺറോ ഓർമയായി.
Nazeera ennayirunno.vijayasreeyude serikkulla peru?
@@mummuv5081
ഇത് പുതിയ അറിവാണ്....
ശരിക്കും നസീറ എന്നാണോ അവരുടെ പേര്..!!???
@@mummuv5081 അതെ
Vasu Pillayudeyum Vijayammayudeyum makalayai Manacaudil janicha Vijayasree ennu thottanedo Nazeera aayathu ?
@@KING-ri2vs തമിഴിൽ വിജയശ്രീ ഈ പേരിൽ ആണ് അപ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത് എന്നാണിഷ്ടാ പറഞ്ഞത്. അല്ലാതെ അവരുടെ രക്ഷിതാക്കളെ കുറിച്ചല്ല.