ഇന്ത്യയിലെ ക്രിസ്ത്യാനികളെ ആവേശഭരിതമാക്കുന്ന തീപ്പൊരി പ്രസംഗം

Поділитися
Вставка
  • Опубліковано 18 жов 2024
  • Topic - ഇന്ത്യയിലെ ക്രിസ്ത്യാനികളെ ആവേശഭരിതമാക്കുന്ന തീപ്പൊരി പ്രസംഗം
    Directed and Produced By Mr. Thomas Kurian/ Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​

КОМЕНТАРІ • 1 тис.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому +24

    ഇന്ത്യ യിലെ. ഓരോ മനുഷ്യനും ചിന്തിക്കെ ണ്ട. ഒരു പാട് കാര്യങ്ങൾ. പറഞ്ഞു. നന്ദി.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      *

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.z

  • @babychanka9013
    @babychanka9013 Рік тому +2

    കർത്താവെ അങ്ങ് തന്ന ധാനം ആണ് ഈ പുരോഹിതൻ ഗോഡ് ബ്ലെസ് യു 👍🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍🙏🙏👍👍👍❤️❤️❤️👍👍🙏🙏

  • @vargheselona2119
    @vargheselona2119 Рік тому +3

    അച്ചൻ 100100. അഭിനനനം അയ്യനെ റദൈവം അനു ഗോസ കിക്കട്ടെ

  • @paulm.l7416
    @paulm.l7416 2 роки тому +4

    പാഠപുസ്തകങ്ങള്‍ വഴി നമ്മൾ തെറ്റായി മനസ്സിലാക്കിയ ചരിത്രം ശരിയായി മനസ്സിലാക്കി വിവരിച്ചു തന്ന ഡോ. Johnson Thekkadayil ന് ആയിരമായിരം നന്ദി. നല്ലവനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @kandass1980
    @kandass1980 2 роки тому +38

    വൗ അച്ഛാ ഒരുപാടു നന്ദി
    ഇത്തരം അറിവുകൾ പകരുന്നതിനു

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.c

    • @kandass1980
      @kandass1980 2 роки тому

      @@sainudeenkoya49
      സുടു നീ ഭയങ്കര വാചകത്തിൽ ആണല്ലോ താലിബാൻ സ്കൂളിൽ പെണ്ണ് പോകുന്നത് നിറുത്തി
      കേരളത്തിൽ എന്നാ സുടാപ്പി പെണ്ണ് സ്കൂളിൽ പോയിത്തുടങ്ങിയെ ?
      സൗദിയിൽ പെണ്ണുങ്ങടെ ഫുട്ബോൾ ടീം കേരളത്തിലോ ?6ആം നൂറ്റാണ്ടിലേക്കു ചാക്കിൽ കേറി ഇരിക്കുവാ
      ഇനി കൊറാനിൽ പെണ്ണിന് സ്വർഗം കിട്ടുന്നത് ഒന്ന് കാണികുമോ ?
      ബ്രിട്ടീഷുകാരുടെ ഷൂ നക്കി പാകിസ്ഥാൻ ഉണ്ടാക്കി നീയൊക്കെ കേറിചെല്ലുന്ന നാട്ടിൽ കലാപം ഉണ്ടാക്കുന്നത് സ്ഥിരം പല്ലവി ഇവിടെ RSS കരാണെങ്കിൽ സ്വീഡനിൽ ആരാണ് നിന്റെ ഉറക്കം കെടുത്തുന്നത് ഇപ്പൊ അവരുടെ മക്കളുടെ മാനം രക്ഷിക്കാൻ അവരും RSS നെപോലെ വാളെടുത്തിരിക്കുന്നു
      വലിഞ്ഞു കേറി റെഫ്യൂജി സ്റ്റാറ്റസിൽ ചെന്ന് നാട്ടുകാരെ ബലപ്രയോഗത്തിൽ പുറത്താക്കുന്ന സുഡാപ്പിടെ പെണ്ണിനെ ഡിഫൻഡ് ചെയ്യാനുള്ള ആർസന്ത ശ്രമം
      ഇത് തകർക്കാൻ ഒരൊറ്റ അസ്ഗർ അലി മതി

    • @kandass1980
      @kandass1980 2 роки тому

      @@sainudeenkoya49
      ഇതും സ്ത്രീ സാക്ഷ്യം വല്ലതും പറയുന്നോ ?
      ua-cam.com/video/r7G4lE2eULg/v-deo.html

  • @rajanmathew8474
    @rajanmathew8474 2 роки тому +15

    ഇങ്ങനെ ഒരു വിഷയം, എടുത്ത സംസാരിക്കാൻ ധൈര്യം കാണിച്ചതിൽ
    അഭിനന്ദനങ്ങൾ.

  • @ajinachankunju6807
    @ajinachankunju6807 2 роки тому +48

    അച്ഛൻ ഓരോ കാര്യവും വിശദമായി അവതരിപ്പിച്ചു. കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ മനസിലാക്കാൻ കഴിവ് ഉള്ളവർ മനസ്സിലാക്കട്ടെ. ഇതു പോലുള്ള പ്രെഭാഷണും ഇന്നത്തെ കാലത്തു വളരെ അനിവാര്യമാണ്.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @marykuttyvaranath8421
      @marykuttyvaranath8421 2 роки тому

      Excellent

  • @minisanil5287
    @minisanil5287 Рік тому +1

    യേശു കർത്താവാണ്ന്ന് യേശു ദൈവമാണ്ന്ന് എല്ലാവരും സകല മനുഷ്യരും അറിയുവാൻ ഇടയാകട്ടെ 🙏

  • @philojohn2696
    @philojohn2696 2 роки тому +209

    ഈ അച്ചനെ കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്ക് class എടുപിക്കണം. എത്ര ഭംഗിയായ അവതരണം

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @chatroom7665
      @chatroom7665 2 роки тому +1

      ഏതാ പള്ളി.... അമ്മായപ്പൻ സ്ത്രീധനമായി സെന്റ് തോമസ് ഇവാൻ ജലിക്കൽ ചർച്ചിന്റെ മിഷൻ ഫീൽഡ് അടിച്ച് മാറ്റി സ്ത്രീധനമായി കൊടുത്തതാണോ ?... ചുമക്കേണ്ടി വരുന്നവരുടെ ഗതികേട്?..
      ua-cam.com/video/S3l4IkscUHQ/v-deo.html

    • @sunnylaly176
      @sunnylaly176 2 роки тому

      Nobody preach Gospel,through which salvation is made free of cost.

    • @nancyjoseph805
      @nancyjoseph805 2 роки тому

      True

  • @abrahamchem2095
    @abrahamchem2095 2 роки тому +81

    Very well spoken dear Rev. Father 👍👍👋👋🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @chatroom7665
      @chatroom7665 2 роки тому +1

      ഏതാ പള്ളി.... അമ്മായപ്പൻ സ്ത്രീധനമായി സെന്റ് തോമസ് ഇവാൻ ജലിക്കൽ ചർച്ചിന്റെ മിഷൻ ഫീൽഡ് അടിച്ച് മാറ്റി സ്ത്രീധനമായി കൊടുത്തതാണോ ?... ചുമക്കേണ്ടി വരുന്നവരുടെ ഗതികേട്?..
      ua-cam.com/video/S3l4IkscUHQ/v-deo.html

    • @pastorcherianthomas8459
      @pastorcherianthomas8459 2 роки тому

      വിദേശ charity പണത്തോടുള്ള ആഗ്രഹം മൂലം ഒത്തിരി താഴ് ജാതിയിലെ ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട് ഇന്ന് യേശുക്രിസ്തുവിനു പകരം ഗണപതിയുടെ ഫോട്ടോ വെക്കിപ്പിക്കാൻ തയാറെന്ന് കാസയും ക്രൈസ്‌തവ പുരോഹിതരായ ഞങ്ങളും ഒരുപോലെ പറയുന്നു ജിഹാദികളെ നേരിടാൻ..... മോദിജിയുടെ വിദേശ ഫണ്ട് നിയമങ്ങൾ ഞങ്ങളെ ചിന്ടിപ്പിച്ചു ..പസ്റൊർ മാർ ഇന്ന് മോദിജിക്ക്‌നന്ദി പറയുന്നു ...സനാതന ധർമത്തിലേക്ക് എല്ലാരേയും തിരിച്ചു കൊണ്ടുവരാൻ പാസ്റ്റർമാർ തയാർ ആണ് .....മോഡി ജി കിടിലൻ നീക്കം .ഇസ്ലാമിസ്റ്റുകൾ മാത്രമാകും ഇനി പ്രതിപക്ഷം ...ബൈബിൾ ജിഹാദികളെ ഉണ്ടാക്കും എന്നും സനാതന ധർമം മാത്രമാണ് പരിഹാരമെന്നും ഇന്ന് എന്റെ ക്രിസ്റ്റീയ സഫകൾ സമ്മതിക്കുന്നു ....ജാതിക്കാർ മാടാഗുക ധർമ്മത്തിലേക്കു ....Hindu dharmathileekku ..മോഡി ജി കി ജയ് ..................eni sanadhanadarmathileekku thiruchu varunnathanu labhavum budhiyum.........

    • @mercyrajan6918
      @mercyrajan6918 2 роки тому

      🙏🙏🙏🙏

  • @pushpamary3063
    @pushpamary3063 2 роки тому +12

    ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. മലയെ ഇളക്കി മറിക്കുന്ന , ബൈബിൾ വചനം കൂട്ടി ചേർന്നുള്ള ഉഗ്രൻ പ്രസംഗം . പക്ഷെ അച്ചോ മനുഷ്യ ഹൃദയങ്ങളെ മാറ്റി മറിച്ചോയെന്നറിയില്ല . ദൈവ നാമത്തിൽ ഒത്തിരി നന്ദി പറയുകയാണ് . ആമേൻ

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @HD-cl3wd
      @HD-cl3wd 2 роки тому +2

      @@sainudeenkoya49 മമ്മദ് vannallo🤣🤣🤣🤣🤣🤣

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.m

  • @marykalambukattu5872
    @marykalambukattu5872 2 роки тому +66

    Praise the Lord.God bless Acha.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @saji2020
    @saji2020 2 роки тому +58

    Excellent speech in Truth

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @pastorcherianthomas8459
      @pastorcherianthomas8459 2 роки тому

      വിദേശ charity പണത്തോടുള്ള ആഗ്രഹം മൂലം ഒത്തിരി താഴ് ജാതിയിലെ ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട് ഇന്ന് യേശുക്രിസ്തുവിനു പകരം ഗണപതിയുടെ ഫോട്ടോ വെക്കിപ്പിക്കാൻ തയാറെന്ന് കാസയും ക്രൈസ്‌തവ പുരോഹിതരായ ഞങ്ങളും ഒരുപോലെ പറയുന്നു ജിഹാദികളെ നേരിടാൻ..... മോദിജിയുടെ വിദേശ ഫണ്ട് നിയമങ്ങൾ ഞങ്ങളെ ചിന്ടിപ്പിച്ചു ..പസ്റൊർ മാർ ഇന്ന് മോദിജിക്ക്‌നന്ദി പറയുന്നു ...സനാതന ധർമത്തിലേക്ക് എല്ലാരേയും തിരിച്ചു കൊണ്ടുവരാൻ പാസ്റ്റർമാർ തയാർ ആണ് .....മോഡി ജി കിടിലൻ നീക്കം .ഇസ്ലാമിസ്റ്റുകൾ മാത്രമാകും ഇനി പ്രതിപക്ഷം ...ബൈബിൾ ജിഹാദികളെ ഉണ്ടാക്കും എന്നും സനാതന ധർമം മാത്രമാണ് പരിഹാരമെന്നും ഇന്ന് എന്റെ ക്രിസ്റ്റീയ സഫകൾ സമ്മതിക്കുന്നു ....ജാതിക്കാർ മാടാഗുക ധർമ്മത്തിലേക്കു ....Hindu dharmathileekku ..മോഡി ജി കി ജയ് ..................eni sanadhanadarmathileekku thiruchu varunnathanu labhavum budhiyum.............

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @rajuabraham9171
    @rajuabraham9171 7 місяців тому

    എത്ര നല്ല ശുദ്ധമായ ഭാഷ അവതരണം അറിവ് സമ്മതിച്ചു ദൈവം അനുഗ്രഹിക്കട്ടെ......

  • @nirmalasathyaraj9285
    @nirmalasathyaraj9285 2 роки тому +26

    സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തെ നമിക്കുന്നു😎🙏💪

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.x

    • @dinajayannair906
      @dinajayannair906 2 роки тому

      വെറും വീമ്പു പറച്ചിൽ ഭാരതീയ സംസ്കാരം മഹത്തരം ആണ് അതിനെ നശിപ്പിച്ചവർ ആണ് ബ്രിട്ടീഷ് കാർ.

  • @citizen0404
    @citizen0404 2 роки тому +47

    Lets thank the Christian missionaries for the incredible service they rendered to the people of our nation.

    • @johnsonchathely3313
      @johnsonchathely3313 2 роки тому +3

      A very good comment and classic response 🙏🙏🙏

    • @sainudeenkoya49
      @sainudeenkoya49 2 роки тому +1

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @prasadthomas7171
      @prasadthomas7171 2 роки тому

      Zz

    • @jacobbpaul2713
      @jacobbpaul2713 2 роки тому

      @@johnsonchathely3313 l

    • @jamesmathew1238
      @jamesmathew1238 2 роки тому +1

      🙏

  • @shajimadassery9697
    @shajimadassery9697 2 роки тому +85

    അച്ചൻ പറഞ്ഞതെല്ലാം സത്യം...... 👍👏👏👏👏☺️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @kunhimariam1747
      @kunhimariam1747 2 роки тому

      ഇസ്‍ലാമിൽ സ്ത്രികൾക്ക് കൊടുക്കുന്ന സ്ഥാനം
      # സഹിഹ് മുസ്ലിം (4: 1039) - "ആയിഷ [മുഹമ്മദിനോട്] പറഞ്ഞു: 'നിങ്ങൾ ഞങ്ങളെ നായ്ക്കൾക്കും കഴുതകൾക്കും തുല്യരാക്കി' 'ഇസ്ലാമിന് കീഴിൽ സ്ത്രീകൾക്ക് നൽകിയിട്ടുള്ള പങ്കിനെക്കുറിച്ച് പരാതിപ്പെടുന്ന മുഹമ്മദിന്റെ പ്രിയപ്പെട്ട ഭാര്യയുടെ വാക്കുകളാണിത്. ..
      # "സ്ത്രീകൾ, നായ്ക്കൾ, കഴുതകൾ ഒരു പുരുഷന്റെ പ്രാർത്ഥന റദ്ദാക്കുന്നു" മുസ്‌നദ് ഇബ്നു ഹൻബൽ, വാല്യം 2, പേജ് 2992
      # അബു ദാവൂദ് (2155) - മുഹമ്മദ് സ്ത്രീകളെ അടിമകളോടും ഒട്ടകങ്ങളോടും താരതമ്യപ്പെടുത്തുന്നു.
      # For Muhammed and companions, women are their sex toys.
      ഇബ്നു Iസ്ഹഖ് 878 - "ഹുനൈന്റെ ബന്ദികളിൽ നിന്ന്, അല്ലാഹുവിന്റെ റസൂൽ [മരുമകൻ] അലിയെ റെയ്ത എന്ന അടിമ പെൺകുട്ടിയെ നൽകി, [ഭാവി ഖലീഫ] ഉഥ്മാന് സയനബ് എന്ന അടിമ പെൺകുട്ടിയെയും [ഭാവി ഖലീഫ] ഉമറിനum നൽകി ഉമർ തന്റെ മകന് avale കൊടുത്തു, അടിമകളായ സ്ത്രീകളെ തന്റെ കൂട്ടാളികൾക്ക് ലൈംഗികതയ്ക്കായി കൈമാറി.
      # ഇബ്നു Ishaq 693 - " അപ്പോസ്തലൻ (Muhammad) Udhathil പിടിക്കപ്പെട്ട സ്ത്രീകളെ കുതിരകൾക്കായി മുഹമ്മദ് കച്ചവടം ചെയ്തു.
      # തബരി 9: 1754 - "സ്ത്രീകളോട് നന്നായി പെരുമാറുക (beat them), കാരണം അവar നിങ്ങളോടൊപ്പമുള്ള വളർത്തുമൃഗങ്ങളെപ്പോലെയാണ്, അവർക്ക് സ്വന്തമായി ഒന്നും ഇല്ല."
      # മുഹമ്മദിന്റെ മരുമകനും കസിനുമായിരുന്ന നാലാമത്തെ ഖലീഫ പ്രവാചകൻ മരിച്ച് ഏതാനും വർഷങ്ങൾക്കുശേഷം പറഞ്ഞു, "Every woman is evil" (Tariq Khulafa al-Rashideen).
      # ബുഖാരി (2:28), ബുഖാരി (54: 464) - നരകത്തിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇത് പ്രധാനമാണ്, കാരണം മുഹമ്മദ് വ്യക്തമായി പരാമർശിച്ച സ്വർഗ്ഗത്തിലെ ഒരേയൊരു സ്ത്രീ പുരുഷന്മാരുടെ ലൈംഗികാഭിലാഷങ്ങൾ നിറവേറ്റുന്ന കന്യകമാരാണ്. (ഹദീസ്, കൻസ് അൽ-ഉമ്മൽ, 22:10, 99% സ്ത്രീകളും നരകത്തിലേക്ക് പോകുന്നുവെന്ന് സൂചിപ്പിക്കുന്നു).
      നബി :ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഫോട്ടോകൾ നിങ്ങൾക്ക് കമന്റ് ആയി തൂക്കാവുന്നതാണ്
      #islam
      #women

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      @@kunhimariam1747 ലോക ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യത്തെയും കഴിവിനെയും ആശ്രയിക്കാനുള്ള കാരണം യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ. ആദ്യം നിങ്ങൾ യഥാർത്ഥ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനെയും = 1 അവന്റെ സൃഷ്ടിയെയും അറിയണം. അങ്ങനെ ജീവിക്കുക.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @shaileshmathews4086
    @shaileshmathews4086 2 роки тому +79

    ഫാദർ താങ്കൾ പറയുന്നത് 101% സത്യം.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @shaileshmathews4086
      @shaileshmathews4086 2 роки тому +1

      @@sainudeenkoya49
      ഹിന്ദു- മുസ്ലീo തമ്മിലടി ബ്രിട്ടീഷുകാരന്റെ സൃഷ്ടിയോ ?
      ഇന്ത്യയിലെ ഹിന്ദുക്കളെ യും മുസ്ലീങ്ങളെ യും തമ്മിലടിപ്പിച്ചത് ബ്രിട്ടീഷുകാരനോ?
      പ്രൊഫസർ കെ .കുഞ്ഞിപക്കിയും പ്രൊഫസർ പി കെ. മുഹമ്മദാലിയും ചെർന്നഴുതി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ഇന്ത്യ ചരിത്രം / ഒന്നാം ഭാഗം/ /പേജ് 179 : മുസ്ലിംകളുടെ ആഗമനം (അധ്യായം18) ൽ നിന്ന് ...............മുഹമ്മദ് ഗസ്നിയുടെ നിർദ്ദയവും ഭീ കരവുമായ കൊള്ളകൾക്കും കൊലപാതകങ്ങൾക്കും പതിനേഴു പ്രാവശ്യo ഇന്ത്യക്കു സാക്ഷ്യo വഹിക്കണ്ടിവന്നു .ഈ ആക്രമണങ്ങളെ പ്രകൃതി ക്ഷോഭങ്ങൾ പോലെയോ മഹാമാരികൾ പോലെയോ ഇന്ത്യൻ ജനത ഭയപ്പെട്ടു .നൂറ്റാണ്ടുകളുടെ പഴക്കമുള്ള സങ്കൽപങ്ങളും വിശ്വാസങ്ങളും തകർന്നു വീണു.രാജ്യം ദരിദ്രമാവുകയും ജനങ്ങൾ ഭയവിഹ്വലരാവുകയും ചെയ്തു വെന്നുമാത്രമല്ല ഇന്ത്യൻ ജനതയുടെ വികാരങ്ങളെ ഈ ആക്രമണങ്ങൾ ആഴ ത്തിൽ വ്രണപ്പെടുത്തുകയുണ്ടായി . ലോക പ്രസിദ്ധ മുസ്ലിം ചരിത്രകാരനായ ആൽ ബറൂനിയുടെ അ ഭിപ്രായത്തിൽ ഈ അ ക്രമണങ്ങളുടെ ഒരു ഫലം ഹിന്ദുക്കൾക്ക് മുസ്ലിംകളുടെ നേരെ ഒടുങ്ങാത്ത പക യുണ്ടാക്കി എ ന്നുള്ളതാണ്.(ആൽ ബറൂനി ആകാലഘട്ടത്തിൽ ജിവിച്ചിരുന്ന ആളാണ് )
      ഹിന്ദു- മുസ്ലീo തമ്മിലടി ബ്രിട്ടീഷുകാരന്റെ സൃഷ്ടിയോ ?
      ഈ വാദത്തിന്‍റെ പൊള്ളത്തരം ഡോ. ബാബാ സാഹെബ് അംബേദ്‌കര്‍ നല്ല രീതിയില്‍ തന്നെ തുറന്നു കാണിച്ചിട്ടുണ്ട്, പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം എന്ന തന്‍റെ പ്രബന്ധത്തിലൂടെ. അതിന്‍റെ കുറച്ചു ഭാഗം : ........“ഹിന്ദുമുസ്ലീം ഐക്യം സൃഷ്ടിക്കാനുള്ള ഉദ്യമങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു വെന്നും മുസ്ലീങ്ങളുടെ ആശയസംഹിതയ്ക്ക് പൂര്‍ണമായ മാറ്റം വന്നിരിക്കുന്നുവെന്നും സമ്മതിക്കേണ്ടതായി വന്നിരിക്കുന്നതോ ടൊപ്പം, ഈ ഫലങ്ങള്‍ ഉളവാക്കിയ യഥാര്‍ത്ഥ ഹേതുക്കള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടതും അതുപോലെ ആവശ്യമാണ്. ഈ പരാജയത്തിന്‍റെയും ആശയ സംഹിതയിലുള്ള ഈ മാറ്റത്തിന്‍റെയും യഥാര്‍ത്ഥ ഹേതു വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം ആണെന്ന് ഹിന്ദുക്കള്‍ പറയുന്നു. ഇതില്‍ അത്ഭുതകരമായി യാതൊന്നുമില്ല. എല്ലായ്പ്പോഴും ഗവണ്മെന്‍റിന് എതിരായി നിലകൊള്ളുക എന്നതൊഴികെ മറ്റൊരുതരം രാഷ്ട്രീയവും വെച്ച് പുലര്‍ത്താത്ത ഐറിഷ് മനോഭാവം ഹിന്ദുക്കളില്‍ വളര്‍ന്നിട്ടുള്ളതിനാല്‍ മോശമായ കാലാവസ്ഥ ഉള്‍പ്പെടെ സകലത്തിനും ഗവണ്മെന്‍റിനെ കുറ്റപ്പെടുത്താന്‍ അവര്‍ സന്നദ്ധരാണ്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ട ആ ലഘുവായ വിശദീകരണം ഉപേക്ഷിക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. എന്തെന്നാല്‍ വളരെ പ്രധാനപ്പെട്ട രണ്ട് സാഹചര്യങ്ങളെ അത് കണക്കിലെടു ക്കുന്നില്ല. ഒന്നാമതായി, ബ്രിട്ടീഷുകാര്‍ വിഭജിച്ചു ഭരിക്കുക എന്ന നയം അവലംബിക്കുന്നതായി സമ്മതിച്ചാലും വിഭജനം സാധ്യമാക്കുന്ന വസ്തുതകള്‍ ഉണ്ടായിരുന്നാലല്ലാതെ ആ നയം വിജയിക്കുകയില്ലെന്നും, അതിനുപുറമേ ആ നയം ഇത്രത്തോളം ദീര്‍ഘകാലം വിജയിക്കുകയാണെങ്കില്‍ അതിന്‍റെ അര്‍ഥം വിഭജനത്തിന് കാരണമായ വസ്തുതകള്‍ ഏറെക്കുറെ സ്ഥിരസ്വഭാവമുള്ളവയും പൊരുത്തപ്പെടു ത്താനാവാത്തവയും ആണെന്നും താല്‍ക്കാലികങ്ങളോ ഉപരിപ്ലവങ്ങളോ അല്ലെന്നുമാണ്. രണ്ടാമതായി, ആശയസംഹിതയില്‍ വന്നിട്ടുള്ള ഈ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്ന മിസ്റ്റര്‍ ജിന്ന ബ്രിട്ടീഷുകാരുടെ കൈകളിലെ ഒരു ഉപകരണമാണെന്ന് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍ക്ക് പോലും സംശയിക്കാനിടയില്ലെന്ന വസ്തുത ഇവിടെ വിസ്മരിക്കപ്പെടുന്നു.” (ഡോ.അംബേദ്‌കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 15, പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം, പേജ് 348,349).
      മുസ്ലീം ചരിത്രകാരനായ ഫിരിസ്ത (ജനനം: 1570) (താരിഖ്-ഇ ഫിരിഷ്ടയിലോ ഗുൽഷൻ-ഇ ഇബ്രാഹിമിലോ) പറയുന്നു ............ മുസ്ലീങ്ങളാൽ കശാപ്പ് ചെയ്യപ്പെ ട്ട ഹിന്ദുക്കളു ടെ കണക്ക് 80 മില്യൺ ആണ്. മുസ്‌ലിംകൾ 400 ദശലക്ഷത്തിലധികം ഹിന്ദുക്കളെ ഇന്ത്യ യിലെ ഇസ്‌ലാമിക ഭരണത്തിൽ കൂട്ടക്കൊല ചെയുകയും ഹിന്ദു ജനസംഖ്യ 600 ദശലക്ഷത്തി ൽ നിന്ന് അക്കാലത്ത് 200 ദശലക്ഷമായി താഴുകയും ചെയ്തുവെന്ന് എഴുതി വിവരിച്ചിട്ടുണ്ട് .
      ചരിത്രo പറയുന്നു ഇതെല്ലാം. ഹിന്ദു - മുസ്ലിം സമൂഹങ്ങളുടെ ഇടയിൽ already ഉണ്ടായിരുന്ന ഭിന്നത അവർ മുതലെടുത്തു. അടിസ്ഥാനപരമായ കാരണം ആ വേർതിരിവ് ആണ്. ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ഇന്നും തെളിഞ്ഞു കാണുന്ന മുസ്ലിം - അമുസ്ലീം fault line.
      ഇന്ത്യയിലെ ഹിന്ദുക്കളെ യും മുസ്ലീങ്ങളെ യും തമ്മിലടിപ്പിച്ചത് ബ്രിട്ടീഷുകാര്‍ ആണോ ? ഒരിക്കലും അല്ല.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      @@shaileshmathews4086
      ബ്രിട്ടീഷ് ഭരണത്തിന് ഭീഷണിയായ മുസ്ലിം ഭരണാധികാരികളെ തകർക്കാൻ അവരുടെ പിന്നിൽ ഒറ്റക്കെട്ടായി അണിചേർന്ന ഹിന്ദു മുസ്ലിം ജനതയെ ഭിന്നിപ്പിക്കുന്നതിന് ബ്രിട്ടീഷ്കാർ വഹിച്ച പങ്ക് അനിഷേധ്യമാണ്.
      അതിനായി അവർ മുസ്ലിം ഭരണാധികാരികളെ ഹിന്ദു പീഢകരായി ചിത്രീകരിച്ച് രചനകളുണ്ടാക്കി.
      കേണൽ വിൽക്സ്, ബുക്കാനൻ, ബൗറിംഗ് തുടങ്ങിയവരുൾപ്പെടെ നിരവധി സൈനികചരിത്രകാരന്മാർ ടിപ്പുവിനെതിരെ ചരിത്രമെഴുതിയതായി ജയിംസ് മിൽ, ക്യാപ്റ്റൻ മൂർ തുടങ്ങിയ ഇംഗ്ലീഷ് ഗ്രന്ഥകാരന്മാർ തന്നെ എഴുതിയിട്ടുണ്ട്.
      മലയാളത്തിൽ ഇതിന്റെ സത്യാവസ്ഥ ചിത്രകാരന്മാരായ കെ.കെ.എൻ കുറുപ്പ്, എം.ജി.എസ് നാരായണൻ, പി.ഗംഗാധരൻ പി.കെ.ബാലകൃഷ്ണൻ എന്നിവർ വിശദീകരിച്ചിട്ടുണ്ട്.
      ബാബരി മസ്ജിദുമായി ബന്ധപ്പെട്ട
      പ്രശ്നത്തിൽ ഹിന്ദുക്കൾക്കനുകൂലമായും മുസ്ലിംകൾക്കെതിരായും 1838 ൽ ബ്രിട്ടീഷ് സർവ്വേയറായിരുന്ന
      Montgomery Martin
      എഴുതുകയുണ്ടായി.
      ഇദ്ദേഹമെഴുതിയതിനെ നിഷേധിച്ചുകൊണ്ട് ചരിത്ര പണ്ഡിതനായ ആർ.എസ്.ശർമയുടെ
      നേതൃത്വത്തിൽ ഒരു സംഘം ചരിത്രകാരന്മാർ രംഗത്തു വന്നിരുന്നു.
      മേൽ പറയപ്പെട്ട ഇംഗ്ലീഷുകാരുടെ രചനകൾ ഹിന്ദു മുസ്ലിം ഭിന്നത വളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
      പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ചരിത്രകാരനായ ഫരിസ്ത (ജനനം 1570)
      രചിച്ച ഗ്രന്ഥത്തിൽ
      മുസ്ലിങ്ങൾ 80 മില്യൻ
      (8 കോടി) ഹിന്ദുക്കളെ കശാപ്പു ചെയ്തതായും 400 ദശലക്ഷം
      (40 കോടി) ഹിന്ദുക്കളെ ഇന്ത്യയൊട്ടാകെ കൊല ചെയ്തതായും, 600 ദശലക്ഷം (60 കോടി) വരുന്ന ഹിന്ദു ജനസംഖ്യ 200 ദശലക്ഷമായി (20 കോടി) കുറഞ്ഞതായും സൂചിപ്പിച്ചുവല്ലോ.
      ആരെഴുതിയാലും ശരി അത് വസ്തുതകൾക്കു നിരക്കുന്നതല്ല. കാരണം 1500 ലെ ഇന്ത്യൻ ജനസംഖ്യ
      100 മില്യൻ (10കോടി) ആയിരുന്നു.1600 ൽ 140 മില്യനും 1700 ൽ 160 മില്യനും 1947 ൽ 340 മില്യനും (34 കോടി) ആയിരുന്നു.
      സത്യമിതായിരിക്കെ, വിവിധ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുടെ കീഴിലായി ജീവിക്കുന്ന 400 മില്യൻ (40 കോടി)
      ഹിന്ദുക്കളെ മുസ്ലിംകൾ കൊന്നു എന്ന ആരോപണം
      ചരിത്രമായി നിലനിൽക്കുന്നതല്ല.
      മാത്രമല്ല, നാശനഷ്ടങ്ങൾ കുറയ്ക്കാനായി , അക്കാലങ്ങളിൽ പലപ്പോഴും തുറന്ന മൈതാനങ്ങളിൽ വെച്ചായിരുന്നു യുദ്ധങ്ങൾ ചെയ്തിരുന്നത്.
      ഇന്ത്യയിലെ എല്ലാ രാജാക്കന്മാരുടെയും സൈന്യത്തിൽ എല്ലാ മതവിഭാഗങ്ങളുമുണ്ടായിരുന്നു. ഇരു പക്ഷത്തും അധികവും ഹൈന്ദവരുമായിരുന്നു.
      അതുകൊണ്ടു തന്നെ ആക്രമണങ്ങൾ മതപരമല്ല, രാഷ്ട്രീയപരമായിരുന്നു.
      ആയതിനാൽ, ബ്രിട്ടീഷ്കാരുടെ നന്മ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ,
      അവരുടെ വലിയ തിന്മകളിലൊന്നാണ് ഹിന്ദു- മുസ്ലിം ഭിന്നതയുടെ വിത്തുവിതച്ചത്.
      അതിന്റെ മറ്റൊരു പതിപ്പാണ് ഫലസ്തീനിൽ ജൂത - മുസ്ലിം ശത്രുത വളർത്തിയതും.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @ajimedayil6216
    @ajimedayil6216 2 роки тому +144

    God bless you brother 👍 👍 ബൈബിള്‍ എവിടെയോക്കെ എത്തിയോ അവിടെയൊക്കെ സമാധാനം വന്നിട്ടുണ്ട്,, 👌👌

    • @robert28674
      @robert28674 2 роки тому

      ❤️

    • @rosammajose1065
      @rosammajose1065 2 роки тому

      ❤️❤️❤️

    • @maanitom6920
      @maanitom6920 2 роки тому

      Reality

    • @shajiyohanan8599
      @shajiyohanan8599 2 роки тому

      ബൈബിൾ തരുന്ന സമാധാനം ഈ വർഗീയവാദികൾ മനസ്സിലാക്കുന്നില്ല. ഒരുവട്ടം പുതിയനിയമം ഒന്ന് മനസ്സിലാക്കി വായിച്ചാൽ അല്ലേ സത്യം അവരെ സ്വതന്ത്രമാക്കും.
      ഈ ആൾക്കാരുടെ മനസ്സിലേക്ക് കടന്നുവരുന്ന സമാധാനത്തിന്റെ വചസുകൾ മനസ്സിലാക്കാൻ കഴിയും.

    • @sainudeenkoya49
      @sainudeenkoya49 2 роки тому +3

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

  • @thomasantony3582
    @thomasantony3582 2 роки тому +19

    Very Good talks. Thank you father this types of more speech except from you

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.m

  • @philominaomana3724
    @philominaomana3724 2 роки тому +16

    Well done excellent speech. ഇതൊക്കെ പുതിയ അറിവ്. നന്ദി achaaaa... 🙏🙏🙏

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.x

    • @annajames8521
      @annajames8521 2 роки тому

      നമുക്കെല്ലാം അറിയാം,,,,, എല്ലാവർക്കും ലോകത്തിന്റെ ആരുപിയിൽ ഫ്രീ ആയി ജീവിക്കണം, comfortable sonil, 😔🙏🙏🙏

    • @annajames8521
      @annajames8521 2 роки тому

      Achaa, ellavarkum ariyaam, but people look at negative inputs only, even in families, communities, it happens, those who does not do things,,, they talk, criticise, don't want to know or talk about facts🙏🙏🙏

  • @philipgevarghese6220
    @philipgevarghese6220 2 роки тому +138

    യേശു ജീവിക്കുന്നു ആമേൻ

    • @sasikumarn5786
      @sasikumarn5786 2 роки тому

      ഉയിർത്ത യേശുകൃസ്തുവിന് ജീവൻ ഉണ്ടായിരുന്നു എന്ന് ഉറപ്പായിരുന്നല്ലോ. പുള്ളി ബോയിൽഡ് ഫിഷും ഹണി കോമ്പും വെട്ടി വിഴുങ്ങിയായിരുന്നല്ലോ? ശിഷ്യന്മാർ അവരെ വഞ്ചിച്ചതിനാൽ തള്ളി പറയുകയും ചെയ്തു

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sabumanayil1078
      @sabumanayil1078 2 роки тому

      @@sainudeenkoya49 ചട്ടമ്പിസ്വാമി വെറും ചട്ടമ്പിയാണ് അന്ധമായ ക്രിസ്ത്യൻ വിരോധം അവിടെ കാണാം അതിൽ എഴുതിയിരിക്കുന്നു ക്രിസ്തു മനുഷ്യരുടെ പാപം ഏറ്റെടുത്തതിനാൽ ഏറ്റവും വലിയ പാപി ക്രിസ്തുവാണെന്ന് അങ്ങേരുടെ അൽപ്പത്വം അവിടെ കാണാം

    • @mjoshy9347
      @mjoshy9347 2 роки тому +2

      @@sainudeenkoya49 ലോകത്തിലെവിടെയും മുസലിങ്ങൾ ശാപമാണ്. അതൊക്കെ ബ്രിട്ടീഷുകാരുണ്ടാക്കിയതാണോ?
      പഴയ ഇന്ത്യയിൽ ജസിയകൊടുത്തു ജീവിച്ചിരുന്ന ഹിന്ദുക്കളെ മുസലിങ്ങളുടെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചത് ബ്രിട്ടിഷുകാരാണ്. അധികം വൈകാതെ ഇന്ത്യമുഴുവൻ കഴിക്കാമെന്നു വിചാരിച്ചിരുന്ന മുസലിങ്ങൾക്ക് ബ്രിട്ടീഷുകാരു വന്നതോടെ വലിയ അടിയായിപോയി. ബ്രിട്ടീഷുകാരു വന്നില്ലായിരുന്നെങ്കിൽ ഇന്ത്യ പണ്ടേ ഇസ്ലാമിക രാജ്യമായേനെ.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      @@mjoshy9347 താങ്കളുടെ ജൽപനം തികഞ്ഞ അജ്ഞതയോ ബോധപൂർവ്വമായ ആരോപണമോ ആണെന്നതിനു തെളിവാണ് ഗൾഫ് നാടുകൾ. ആ മുസ്ലിം ഭൂരിപക്ഷ നാടുകളിൽ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ സ്വൈര സമാധാനത്തോടെ കഴിയുന്നു. താങ്കളുടെ കുടുംബത്തിലുള്ളവരും അതിലുണ്ടാകും തീർച്ച.
      ആദികാലത്ത് ശാപ വാക്കെന്ന നിലയിലാണു് ക്രിസ്ത്യാനി എന്ന വാക്കുപയോഗിച്ചിരുന്നത്.
      കേട്ട് തഴമ്പിച്ചപ്പോൾ അത് ഒരു മതക്കാരുടെ അടയാളമായി മാറി.
      കർത്താവിന്റെ ഭൂമിയിൽ അവന്റെ അറിവോടെയാണ് സകലരും ജീവിക്കുന്നത്. അവരുടെ സാന്നിദ്ധ്യത്തെ ശാപമായി കാണുന്നവർ കർത്താവിനെയാണു ശപിക്കുന്നത്.

  • @leena3867
    @leena3867 2 роки тому +14

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🙏

    • @sachinej2796
      @sachinej2796 2 роки тому

      doctor anu

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @naturallife8041
    @naturallife8041 2 роки тому +2

    അറിയാത്ത പലതും വിശദമായി പറഞ്ഞു തന്നതിന് ഒരു big സല്യൂട്ട്

  • @philipgevarghese6220
    @philipgevarghese6220 2 роки тому +67

    Amen Amen,GOD bless pastor

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @Tencil577
      @Tencil577 2 роки тому

      @@sainudeenkoya49 ഒന്നു പോയെ കോയെ... വിവരക്കേട് അലങ്കാരം ആയി കൊണ്ടു നടക്കുന്ന താൻ 72 ഹൂറിമാർക്കും മദ്യപ്പുഴക്കും വേണ്ടി കാത്തിരിക്കൂ

  • @isacsam933
    @isacsam933 2 роки тому +13

    യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മഹത്വം.... കർത്താവിന്റെ പ്രവർത്തനങ്ങൾ....
    ഹല്ലേലുയ്യ.......

  • @jayakumar.tjayakumar.t8225
    @jayakumar.tjayakumar.t8225 2 роки тому +35

    Father, You are a great apologist. GOD bless U.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @paulsebastian9024
    @paulsebastian9024 8 місяців тому

    Thank you father for opening the eyes of a community ❤

  • @saleenkj9887
    @saleenkj9887 2 роки тому +59

    കർത്താവിനെ കാത്തിരിക്കുന്നവരെ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ. (സങ്കീർത്തനങ്ങൾ 31 - 24 )

    • @mkasim8563
      @mkasim8563 2 роки тому +1

      കർത്താവ് വരും പത്ത് കല്പനയിലെ ഏറ്റവും വലിയ പാപമായ വിഗ്രഹരാധന നടത്തുന്നവരെ ഓടിക്കും

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @mjoshy9347
      @mjoshy9347 2 роки тому +2

      @@mkasim8563 കൂറനിലെവടെയാടോ ദൈവം അതീലുമുയുവൻ മമതിന്റ ശിശുബോഗം,ശവബോഗം,മൃഗബോഗം, ഗുണ്ടനടി,കൊല,കൊള്ള, ബലാത്സംഗം, പിന്നെമമ്മൂനു കൂട്ടിക്കൊടുപ്പുകാരൻ തള്ളാഹൂമാമാ ഇത്രയുമല്ലേയുള്ളു

    • @mkasim8563
      @mkasim8563 2 роки тому

      @@mjoshy9347 ഇതേ നിങ്ങൾക്കു സാധിക്കു , കഷ്ടം

    • @josephpulinattu6557
      @josephpulinattu6557 2 роки тому

      @@mkasim8563
      P

  • @josekuttyantony7490
    @josekuttyantony7490 2 роки тому +17

    A very good speach. The way Truth and life through Jesus. The only saviour for human being.
    Let the worldwide know his name and hope his kingdom Will come soon

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @panfit7021
    @panfit7021 2 роки тому +32

    ഇത് സത്യാന്വേഷികൾക്കുളളത് 👌

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.s

  • @antonyjoseph811
    @antonyjoseph811 2 роки тому +21

    Well presented with complete knowledge. May god bless the Father to motivate our Christian youth throughout the entire nation

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 роки тому +21

    Dear Father your prasangam was was excellent.lt was an eye opener for me for many things.l wonder from you got all this knowledge..Really l felt very happy to listen to you today.l feel proud to be a Christian missionary today.Thank you father.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @babyjoseph2524
      @babyjoseph2524 2 роки тому

      @@sainudeenkoya49 8

  • @rahelammageorge3980
    @rahelammageorge3980 2 роки тому +71

    Very well explained the historical events with reference to Chrisanity and British rule. Very informative. Thanks Father.

    • @omanaomana4525
      @omanaomana4525 2 роки тому +2

      Super. Verysuper. Acha

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @pastorcherianthomas8459
      @pastorcherianthomas8459 2 роки тому

      വിദേശ charity പണത്തോടുള്ള ആഗ്രഹം മൂലം ഒത്തിരി താഴ് ജാതിയിലെ ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട് ഇന്ന് യേശുക്രിസ്തുവിനു പകരം ഗണപതിയുടെ ഫോട്ടോ വെക്കിപ്പിക്കാൻ തയാറെന്ന് കാസയും ക്രൈസ്‌തവ പുരോഹിതരായ ഞങ്ങളും ഒരുപോലെ പറയുന്നു ജിഹാദികളെ നേരിടാൻ..... മോദിജിയുടെ വിദേശ ഫണ്ട് നിയമങ്ങൾ ഞങ്ങളെ ചിന്ടിപ്പിച്ചു ..പസ്റൊർ മാർ ഇന്ന് മോദിജിക്ക്‌നന്ദി പറയുന്നു ...സനാതന ധർമത്തിലേക്ക് എല്ലാരേയും തിരിച്ചു കൊണ്ടുവരാൻ പാസ്റ്റർമാർ തയാർ ആണ് .....മോഡി ജി കിടിലൻ നീക്കം .ഇസ്ലാമിസ്റ്റുകൾ മാത്രമാകും ഇനി പ്രതിപക്ഷം ...ബൈബിൾ ജിഹാദികളെ ഉണ്ടാക്കും എന്നും സനാതന ധർമം മാത്രമാണ് പരിഹാരമെന്നും ഇന്ന് എന്റെ ക്രിസ്റ്റീയ സഫകൾ സമ്മതിക്കുന്നു ....ജാതിക്കാർ മാടാഗുക ധർമ്മത്തിലേക്കു ....Hindu dharmathileekku ..മോഡി ജി കി ജയ് ..................eni sanadhanadarmathileekku thiruchu varunnathanu labhavum budhiyum.........

    • @johnsonchathely3313
      @johnsonchathely3313 2 роки тому

      നന്മയെ കാണാൻ, നല്ല വാക്കുകൾ ഒതുവാൻ ത്രാണിയുണ്ടാകണം... കടപ്പാട്, ONV... ചിന്തിക്കു.. 👏👏👏

  • @johnbercumans3742
    @johnbercumans3742 2 роки тому +38

    Good message

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..z

    • @sophysunny3723
      @sophysunny3723 2 роки тому

      Jai Jai Christianity.🙏👍

  • @tizzyandroth9511
    @tizzyandroth9511 2 роки тому +12

    Thank you father ,you have strong backbone to witness for Christ keep it up

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 роки тому +18

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ🙏

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.,

  • @johnypc6027
    @johnypc6027 2 роки тому +60

    Excellent coverage of the past with logic, facts and data..!
    Well covered.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @pastorcherianthomas8459
      @pastorcherianthomas8459 2 роки тому

      വിദേശ charity പണത്തോടുള്ള ആഗ്രഹം മൂലം ഒത്തിരി താഴ് ജാതിയിലെ ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട് ഇന്ന് യേശുക്രിസ്തുവിനു പകരം ഗണപതിയുടെ ഫോട്ടോ വെക്കിപ്പിക്കാൻ തയാറെന്ന് കാസയും ക്രൈസ്‌തവ പുരോഹിതരായ ഞങ്ങളും ഒരുപോലെ പറയുന്നു ജിഹാദികളെ നേരിടാൻ..... മോദിജിയുടെ വിദേശ ഫണ്ട് നിയമങ്ങൾ ഞങ്ങളെ ചിന്ടിപ്പിച്ചു ..പസ്റൊർ മാർ ഇന്ന് മോദിജിക്ക്‌നന്ദി പറയുന്നു ...സനാതന ധർമത്തിലേക്ക് എല്ലാരേയും തിരിച്ചു കൊണ്ടുവരാൻ പാസ്റ്റർമാർ തയാർ ആണ് .....മോഡി ജി കിടിലൻ നീക്കം .ഇസ്ലാമിസ്റ്റുകൾ മാത്രമാകും ഇനി പ്രതിപക്ഷം ...ബൈബിൾ ജിഹാദികളെ ഉണ്ടാക്കും എന്നും സനാതന ധർമം മാത്രമാണ് പരിഹാരമെന്നും ഇന്ന് എന്റെ ക്രിസ്റ്റീയ സഫകൾ സമ്മതിക്കുന്നു ....ജാതിക്കാർ മാടാഗുക ധർമ്മത്തിലേക്കു ....Hindu dharmathileekku ..മോഡി ജി കി ജയ് ..................eni sanadhanadarmathileekku thiruchu varunnathanu labhavum budhiyum..........

    • @johnsonchathely3313
      @johnsonchathely3313 2 роки тому

      @@pastorcherianthomas8459 ഏതു ആത്‍മവാണ് അങ്ങേക്ക്... നല്കപ്പെട്ടതു.. തീർച്ചയായും അവിഹിത പണം താങ്കളുടെ pocket നിറച്ചതായി തോന്നുന്നു. ഇത്ര പവിത്രമായ പാരമ്പര്യം ക്രിസ്റ്റീസ്നിക്കുണ്ടങ്കിൽ, അതു താമസ്കരിക്കാൻ ഒരു ലജ്ജയുമില്ലാതെ എന്തിനു തിരിയുന്നു. നാശത്തിന്റെ പകയുടെ അഗ്നി നിങ്ങളിൽ ആലി കത്തുന്നു. പശ്ചാത്തപിച്ചു, തെറ്റ് ഏറ്റു പറഞ്ഞു, യഥാർത്ഥ സത്യത്തിൽ ഉറച്ചു നിൽക്കുക. പന്നിങ്ങൾക്, ഒറ്റു കൊടുക്കുക വേണ്ട.. ഓർമയിൽ സൂക്ഷിച്ചാൽ നന്നു. അന്ത്യം ഇതിലും മോശമായിരിക്കും. സഭയ്ക്കെതിരെ മിന്നൽ നാക്കപ്പിച്ച കിട്ടും, നക്കി തിന്നോ... നന്ദിയില്ലാത്ത ജന്മം. 👏👏👏

    • @homax8203
      @homax8203 2 роки тому

      @johnson chathely fake koya ആണ്

  • @marydavid5779
    @marydavid5779 2 роки тому +20

    Congratulations on this brilliant exposition that tears the veil of ignorance and prejudice and presents the truth of history forcefully and fearlessly.
    I am sure all those who watch will learn a tremendous lot from this as I did. Thank you very much indeed.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @sobhabinoy3380
      @sobhabinoy3380 2 роки тому

      @@sainudeenkoya49 that is what priest said ... Only in the Bible have equality in gender.
      read Bible properly. In old testament and new testament women had equal importance . Eg. Deborah in Old testament and Priscilla in New testament.
      Tippu and mughal kings used sword for conversion. Still in 21st century, threatening and killing are their weapon for conversion.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      @@sobhabinoy3380
      @Anupama Shankar
      കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാരായ ഡോ.കെ.കെ.എൻ.കുറുപ്പ്, ഡോ: ഗംഗാധരൻ ,എം.ജി.എസ്.നാരായണൻ എന്നിവർ ടിപ്പു സുൽത്താനെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.
      പി.കെ.ബാലകൃഷ്ണൻ എഴുതിയ
      ടിപ്പു സുൽത്താൻ (DC ബുക്സ് ) നിലവിലുണ്ട്.
      ഹിന്ദു മഹാസഭാ അനുകൂലിയായ ഭഗവാൻ എസ്. ഗിദ്വാനിയുടെ
      Sword of Tipu Sultan ( ഇത് സിനിമ ആക്കിയിട്ടുണ്ട് ), 1953-ൽ അലഹാബാദ് മുനിസിപ്പൽ ചെയർമാനായിരുന്ന Dr. B N Pande എഴുതിയ
      Aurangazeb and Tipu Sultan,
      Evaluation of their Religious
      Policies (Institute of Objective Studies New Delhi -6)
      നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ, ന്യൂ ഡെൽഹി പ്രസിദ്ധീകരിച്ച , മൈസൂർ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവിയുടെ ടിപ്പു സുൽത്താൻ, കർണാടകയിലെ RSS ആഭിമുഖ്യത്തിലുള്ളവരുടെ
      ടിപ്പു സുൽത്താൻ (ഭരത ഭാരതി സീരീസ് ) എന്നീ പുസ്തകങ്ങൾ
      ലഭ്യമാണ്.
      ഇവയിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ടിപ്പു സുൽത്താന്റെ ചരിത്രം നാം കേൾക്കുന്ന ആരോപണങ്ങളിൽ നിന്നും മുക്തമാണ്.
      ഭരണാധികാരികളുടെ എല്ലാ നടപടികളോടും യോജിക്കാൻ കഴിയണമെന്നില്ല.
      സാമൂതിരിയുടെ കോഴിക്കോട്, കൊച്ചി രാജ്യം, തമിഴ് നാട്ടിലെ ചേര ചോള പാണ്ഡ്യവംശങ്ങൾ . തുടങ്ങി അന്നുണ്ടായിരുന്ന അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തിരുന്നുവല്ലോ. അക്രമത്തിനിരയായവരിലധികവും ഇരു പക്ഷത്തും ഹിന്ദുക്കളായിരുന്നില്ലേ.
      രാജസ്ഥാനിലെ പ്രഥ്വീരാജും കനൂജിലെ ജയചന്ദ്രനും അശോകനും കലിംഗരാജ്യവും
      ബാബറും ലോദിയും ഹുമയൂണും ഷേർ ഷായും ടിപ്പുവും നൈസാമും തമ്മിൽ യുദ്ധം ചെയ്തിരുന്നു.
      മത വൈരമല്ല, രാഷ്ട്രീയ കാരണങ്ങളല്ലേ ഇതിനു പിന്നിൽ.
      ഇന്ത്യയിലെ കേന്ദ്രത്തിലും കേരളത്തിലുമുളള ഇപ്പോഴത്തെ ഭരണകൂടങ്ങൾ തങ്ങൾക്കിഷ്ടമില്ലാത്തവരോട് അനീതി കാട്ടുന്നില്ലേ.
      എന്നിട്ടും മുൻ കാല മുസ്ലിം ഭരണാധികാരികളെ മാത്രം തെരഞ്ഞുപിടിച്ച് അവരുടെ നന്മകളെ മറക്കുകയും പോരായ്മകളെ പർവ്വതീകരിച്ച് ഇന്നുള്ള മുസ്ലിംകളെ നിന്ദിക്കുകയും ചെയ്യുകയാണ് വംശീയ ശത്രുതയുള്ള ഒരു വിഭാഗം.
      നൂറ്റാണ്ടുകളായി സവർണഹിന്ദുക്കൾ ഭൂരിപക്ഷമായ അവർണ ഹിന്ദുക്കളോട് ചെയ്ത കാര്യങ്ങൾ
      ചർച്ച ചെയ്യാൻ തുടങ്ങിയാൽ
      എന്തായിരിക്കും ഫലം.
      എത്ര കാലം വേണ്ടി വരും?
      ചുരുങ്ങിയ കാലത്തെ ഈ ജീവിതം സന്തോഷത്തോടെ, സമാധാനത്തോടെ സഹകരിച്ച്‌ കഴിയേണ്ടതിനു പകരം പകയും ശത്രുതയും ഇളക്കി വിട്ടു തുലച്ചു കളയേണ്ടതുണ്ടോ ?
      മരണാനന്തരജീവിതത്തിലെ രക്ഷാശിക്ഷകൾക്കടിസ്ഥാനം ഇവിടുത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണെന്നാണ് വേദങ്ങൾ പറയുന്നത്.
      അതിനാൽ, നന്മ വളർത്താനും പ്രചരിപ്പിക്കാനും ശ്രമിക്കുക.
      ഈശ്വരൻ തുണയ്ക്കട്ടെ.

    • @sisterannie520
      @sisterannie520 2 роки тому

      Chutny power how to prepare in malayalam

  • @philipkumbalanghi587
    @philipkumbalanghi587 2 роки тому +1

    എല്ലാവരുടേം പ്രാർത്ഥന കേൾക്കണമേ

  • @philipjoseph818
    @philipjoseph818 2 роки тому +12

    Very well explained Acha May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️powerful Talk👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.c

  • @bijumathew1703
    @bijumathew1703 Рік тому

    Great speech Fr. Johnson.God bless you more and more❤🙏🌹

  • @Lp-ql2np
    @Lp-ql2np 2 роки тому +9

    എല്ലാ മതക്കാരും ഉള്ളിൽ അംഗീകരിക്കും ഇത്‌
    എന്നാലും ഉപദ്രവിക്കും ദൈവം പ്രവർത്തിക്കട്ടെ പ്രവർത്തിക്കും ഉറപ്പാ

  • @krishnantampi5665
    @krishnantampi5665 2 роки тому +1

    Your studied version of Christian missionary work is fully true. But Subsequent years changed the mind set a lot any charity and Altruism of Christianity still a hope for Oppersed, praise the Lord!

  • @richardjohnson967
    @richardjohnson967 2 роки тому +26

    Praise the lord God bless you

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @Mathaiification
      @Mathaiification 2 роки тому

      പറഞ്ഞു ഫലിപ്പിക്കാൻ കിട്ടിയ അവസരം പഴക്കാതെ ക്രിസ്ത്യാനിറ്റിയെ വലിയ മാനുഷികത ഉള്ള എന്തോ ആണെന്ന് പറഞ്ഞു വക്കുകയാണ്. ഇയ്യാളെ ഇന്ത്യയിൽ നിന്നും തുറങ്കിൽ അടക്കണം. കോഹിനൂർ തിരിച്ചു വാങ്ങിക്കാൻ ഇയാളെ പറഞ്ഞു വിടണം. ക്രിസ്തു എന്നാണെടാ ജനിച്ചതെന്നും മരിച്ചതെന്നും നിനക്കറിയാമോ ചെറ്റേ

  • @artifixtree8938
    @artifixtree8938 2 роки тому +2

    ഒത്തിരി ഒത്തിരിഅഭിമാനം തോന്നിഒരു നല്ല കൃസ്ത്യാനിയായതിൽ വളരെ നല്ല അറിവുകൾ പകർന്നു തന്ന അച്ഛനെ ദൈവം ആ തിരുചോരയിൽ പൊതിഞ്ഞു സംരക്ഷിക്കടടെ

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @jeslovdiv999
    @jeslovdiv999 2 роки тому +2

    ആമേൻ!എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @tonya3631
    @tonya3631 2 роки тому +12

    Very well presented Rev. Father. Thank you 🙏🏽 for the information.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @anvarjohn423
    @anvarjohn423 Рік тому

    WEL DONE FATHER , ALL THE BEST, WE WITH YOU..........................💕💕💕💕💕💕💕.

  • @josehabel6522
    @josehabel6522 2 роки тому +19

    Great .May the Lord use you more and more

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

  • @sindhusunny3208
    @sindhusunny3208 2 роки тому +1

    നന്ദി യേശുവേ...... നന്ദി father

  • @emilysara2097
    @emilysara2097 2 роки тому +5

    Thank you so much Father
    God bless you.
    Praise the Lord 🙏🙏
    Jesus

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @unnikrishnanpolla176
      @unnikrishnanpolla176 2 роки тому

      Barathatinu Sevanam cheyyan vendi Matramanu indiayyil vannathe avar Logan savagery mathamanu

  • @rejivarkey3797
    @rejivarkey3797 Рік тому

    Christian missionaries have given great contributions to India.

  • @reenbiju3704
    @reenbiju3704 2 роки тому +5

    Ecxelent speech, god bl
    ess you father

  • @robert28674
    @robert28674 2 роки тому +24

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍❤️❤️❤️❤️❤️❤️thakarappan polichu.......adipoli...........
    Amen🙏🏻🙏🏻🙏🏻
    🌹🌹🌹Ave Maria🌹🌹🌹
    🙏🏻 Peace be with you🙏🏻
    ✝️Jesus Loves you✝️
    Mathew 16:26
    "For what is a man profited, if he shall gain the whole world,and lose his own soul? Or what shall a man give in exchange for his soul?
    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
    മത്തായി 16 : 26
    🙏🏻🌻🙌🏻Have a blessed day🙏🏻🌻🙌🏻

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @sunnymathai438
    @sunnymathai438 2 роки тому +31

    Super 👌👏👏👏👏👏👏🇮🇳🙏👏👏💪

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.c

  • @shijianil9553
    @shijianil9553 2 роки тому +1

    Br god bless u

  • @annammajoseph9089
    @annammajoseph9089 2 роки тому +9

    Very important knowledge thanks father 🙏🙏🙏

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @josepj716
    @josepj716 2 роки тому +21

    Congrats 🌹🌹🌹🌹 Correct 👍 👍👍 God bless you Father 🙏🌹🌹🙏

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @avmathew1723
    @avmathew1723 2 роки тому +24

    It's true that the Britishers did lot of atrocities to the Indians but,what the father saying is also true to a great extent.

    • @mathewjoshua3814
      @mathewjoshua3814 2 роки тому

      They did atrocities to whom,why,under what circumstances,

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @chackokurien8457
    @chackokurien8457 2 роки тому +6

    Wel said. May God bless you Achen, and use you wonderfully in the days to come. Our prayers are with you.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @susammavarghese773
    @susammavarghese773 2 роки тому +24

    Praise the Lord
    Glory to God Sthothram sthothram sthothram Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    God bless you❤ Father

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @santhammasiby8366
    @santhammasiby8366 2 роки тому +4

    Excellent talk. May God bless you father 🙏🙏🙏

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.m

  • @shinyjose6899
    @shinyjose6899 2 роки тому +7

    Praise the Lord..

  • @celinidukki4726
    @celinidukki4726 2 роки тому +13

    Wow. Super. Thank u acha.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      ..

  • @marykoriyan4095
    @marykoriyan4095 2 роки тому +14

    What a great informative talk.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @karthavanenteidayan244
      @karthavanenteidayan244 2 роки тому

      ബ്രിട്ടീഷ് കാര് ഇന്ത്യ യിൽ വന്നില്ലാരുന്നെങ്കിൽ ഇന്ത്യ ശരിയത്തു നിയമം പാലിക്കുന്ന ഒരു മുസ്ലിം രാജ്യമായേനെ. താലിബാൻ പോലെ 🧟‍♂️. ഓർക്കാൻകൂടെ പറ്റുന്നില്ല. ഒരുപുരോഗണവുമില്ലാതെ പട്ടിണിയും പരിവട്ടവും പിടിച്ചു പൊട്ടിത്തെറിക്കാനും കൊല്ലാനും നടക്കുന്നതിനാൽ മറ്റൊരു രാജ്യക്കാരും അങ്ങോട്ട്‌ കേറ്റില്ല. അങ്ങനെ നശിച്ചു ജീവിക്കുന്ന കുറേ മനുഷ്യർ. 😱. ഇസ്ലാമിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു എന്നതാണ് ഏറ്റവും വലിയകാര്യം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.b

  • @vincentpeter1225
    @vincentpeter1225 Годину тому

    God bless you father

  • @josephikkara2967
    @josephikkara2967 2 роки тому +2

    നല്ല അറിവ് കിട്ടുന്ന പ്രസംഗം thanku

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.b

  • @jijijiji7389
    @jijijiji7389 2 роки тому +6

    സൂപ്പർ ആയി അച്ചാ പ്രസംഗം

  • @mollyaugustine9593
    @mollyaugustine9593 2 роки тому +7

    ❤️👍👍👏👏
    God bless you Rev Father 🙏

    • @meenathomas4930
      @meenathomas4930 2 роки тому

      Super👌

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @factualgravity9028
    @factualgravity9028 2 роки тому +106

    ഇങ്ങനെയുള്ള അച്ഛന്മാരെ ഉയർത്തികൊണ്ട് വരാൻ സഭക്ക് സാധിച്ചാൽ.. അവിടെ നമ്മുടെ വിജയം..

    • @sainudeenkoya49
      @sainudeenkoya49 2 роки тому +1

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @Ali-fv3gf
      @Ali-fv3gf 2 роки тому

      @@sainudeenkoya49 !1

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

    • @mjoshy9347
      @mjoshy9347 2 роки тому +4

      @@sainudeenkoya49 ലോകത്തിലെവിടെയും മുസലിങ്ങൾ ശാപമാണ്. അതൊക്കെ ബ്രിട്ടീഷുകാരുണ്ടാക്കിയതാണോ?
      പഴയ ഇന്ത്യയിൽ ജസിയകൊടുത്തു ജീവിച്ചിരുന്ന ഹിന്ദുക്കളെ മുസലിങ്ങളുടെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചത് ബ്രിട്ടിഷുകാരാണ്. അധികം വൈകാതെ ഇന്ത്യമുഴുവൻ കഴിക്കാമെന്നു വിചാരിച്ചിരുന്ന മുസലിങ്ങൾക്ക് ബ്രിട്ടീഷുകാരു വന്നതോടെ വലിയ അടിയായിപോയി. ബ്രിട്ടീഷുകാരു വന്നില്ലായിരുന്നെങ്കിൽ ഇന്ത്യ പണ്ടേ ഇസ്ലാമിക രാജ്യമായേനെ.

    • @mjoshy9347
      @mjoshy9347 2 роки тому +1

      @@sainudeenkoya49 യുദ്ധത്തില്‍ പിടിക്കുന്ന തടവുകാരികളെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവളെ ബലാല്‍ക്കാരം ചെയ്യണമെന്ന് അല്ലാഹുവിനു നിര്‍ബന്ധമുണ്ട്! അറബികളായ ചില സ്ത്രീകളെ യുദ്ധത്തടവുകാരികളായി പിടിച്ചപ്പോള്‍ അല്ലാഹുവിന്റെ പൈശാചിക കല്പന ഇങ്ങനെയായിരുന്നു: “അവരെ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഗം ചെയ്യുവിന്‍”{സഹിമുസ്ലിം:ബുക്ക്: 8, ഹദീസ് നമ്പര്‍ :33;71}. ഖുറാനിലെ ഒരു വാക്യം ശ്രദ്ധിക്കുക: “അടിമകളായി പിടിക്കപ്പെടുന്ന തടവുകാരികളെ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു”(സുറ: 4; 24). ഖുറാന്‍ കഴിഞ്ഞാല്‍ ഇസ്ലാം ഏറ്റവും അധികം അംഗീകരിക്കുന്ന മതഗ്രന്ഥമാണ് 'സുനന്‍ അബൂദാവൂദ്'. ആ ഗ്രന്ഥത്തില്‍ വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കുന്നുണ്ട്.{Vol.2;Book. 5}. ഇതാണ് ഖുറാനിലെ അല്ലാഹു

  • @georgevarghese2735
    @georgevarghese2735 2 роки тому +176

    സത്യം തുറന്നു പറയാൻ ഉള്ള അച്ചനെദൈവം അനുഗ്രെഹിക്കും

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @pastorcherianthomas8459
      @pastorcherianthomas8459 2 роки тому +2

      വിദേശ charity പണത്തോടുള്ള ആഗ്രഹം മൂലം ഒത്തിരി താഴ് ജാതിയിലെ ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട് ഇന്ന് യേശുക്രിസ്തുവിനു പകരം ഗണപതിയുടെ ഫോട്ടോ വെക്കിപ്പിക്കാൻ തയാറെന്ന് കാസയും ക്രൈസ്‌തവ പുരോഹിതരായ ഞങ്ങളും ഒരുപോലെ പറയുന്നു ജിഹാദികളെ നേരിടാൻ..... മോദിജിയുടെ വിദേശ ഫണ്ട് നിയമങ്ങൾ ഞങ്ങളെ ചിന്ടിപ്പിച്ചു ..പസ്റൊർ മാർ ഇന്ന് മോദിജിക്ക്‌നന്ദി പറയുന്നു ...സനാതന ധർമത്തിലേക്ക് എല്ലാരേയും തിരിച്ചു കൊണ്ടുവരാൻ പാസ്റ്റർമാർ തയാർ ആണ് .....മോഡി ജി കിടിലൻ നീക്കം .ഇസ്ലാമിസ്റ്റുകൾ മാത്രമാകും ഇനി പ്രതിപക്ഷം ...ബൈബിൾ ജിഹാദികളെ ഉണ്ടാക്കും എന്നും സനാതന ധർമം മാത്രമാണ് പരിഹാരമെന്നും ഇന്ന് എന്റെ ക്രിസ്റ്റീയ സഫകൾ സമ്മതിക്കുന്നു ....ജാതിക്കാർ മാടാഗുക ധർമ്മത്തിലേക്കു ....Hindu dharmathileekku ..മോഡി ജി കി ജയ് ..................eni sanadhanadarmathileekku thiruchu varunnathanu labhavum budhiyum..........lll

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      @@pastorcherianthomas8459 ലോക ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യത്തെയും കഴിവിനെയും ആശ്രയിക്കാനുള്ള കാരണം യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ. ആദ്യം നിങ്ങൾ യഥാർത്ഥ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനെയും = 1 അവന്റെ സൃഷ്ടിയെയും അറിയണം. അങ്ങനെ ജീവിക്കുക.

    • @alwingeo9841
      @alwingeo9841 2 роки тому +5

      @@pastorcherianthomas8459 എന്തു പൊട്ടത്തരം അന്നടോ താൻ പറയുന്നത്. സനാതന ധർമം അതുകൊണ്ടാണ് ഗ്രൈൻ സ്റ്റാലിനയും, 3 പിഞ്ചു കുഞ്ഞുങ്ങളയും ചുട്ടു കൊന്നതും, അങ്ങനെ ദാരാളം ക്രിസ്തിയൻ മിഷനാറി മരയും. യാശുവിന്റെ സ്‌നേഹമാണ് ലോകത്തിനു ആവശ്യം 🙏🏼

  • @dennismekkara7834
    @dennismekkara7834 2 роки тому +14

    Very correct father we proud of you

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.m

  • @hema2588
    @hema2588 2 роки тому +2

    I am very thankful to heavenly father for revealing the truth through the missionaries, excellent 💪👍

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @vincyvarghese1613
    @vincyvarghese1613 2 роки тому +7

    Praise the lord..
    Very well explained father..

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.

  • @shirlyxaviour8662
    @shirlyxaviour8662 2 роки тому +9

    respected rev.fr,johnson avarkale,big salute!! good presentation ,congratulations.creator almighty lives god yahova,son lives savior jesus christ,and the lives holy spirit with you,also blessyou,and your family also everyones.you tell about trinity god's holy bible words everyones everyday.mathew28:16to20,mathew3:1to17,marcose 1:14,15,marcose 16:16,john 3:1to21,john4:20to26,romans10:9,10,hebrew10:1tolast

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @noanxious4jesuscan568
    @noanxious4jesuscan568 2 роки тому +7

    🤚 SHALOM 🕊️
    ✝️ Yeshua HaMassiach 🔥
    Lord Jesus Christ is the only REDEEMER 🔥

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..n

  • @bold7351
    @bold7351 2 роки тому +5

    Well said . The true history...💐💐💐🙏🏻🙏🏻

  • @annammastephen9025
    @annammastephen9025 2 роки тому +12

    Very blessed priest..thank you Jesus praise you Jesus..hallelujah hallelujah hallelujah.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..

  • @ancyk.joseph2554
    @ancyk.joseph2554 2 роки тому +5

    Well done. Hats off for bringing out the truth.

  • @prassananprassananap7528
    @prassananprassananap7528 2 роки тому +6

    Praise the lord 🙏 hallelujah

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്..,

  • @lincyjoseph3725
    @lincyjoseph3725 2 роки тому +6

    Excellent speech about historical truth

  • @പൊക്കിരികൂട്ടം

    അച്ചന്റെ വളരെ നല്ല അവതരണം👌👌👌

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.m

  • @amalaranikkattu7935
    @amalaranikkattu7935 Рік тому

    Great and very informative speech Father 👍👍 May the good Lord bless you abundantly to proclaim the truth 🙏🙏

  • @BijuMC1
    @BijuMC1 2 роки тому +7

    Praise the Lord 🙏🏻

  • @wilsonthomas9427
    @wilsonthomas9427 2 роки тому

    കിടിലൻ പ്രസംഗം......
    ഒത്തിരി അറിവ് കിട്ടി ഇതിലൂടെ....
    ഇവിടെത്തെ സംഘികൾ, നാറിയ ഹിന്ദുക്കൾ കേൾക്കട്ടെ ഇതെല്ലാം.... 🙏🙏🙏🙏🙏

  • @james-bu2ky
    @james-bu2ky 2 роки тому +39

    Praise the Lord 🙏🙏🙏❤❤❤🌹

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      നിങ്ങളുടെ ഭൂമിയിലെ, ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = - സ്രഷ്ടാവ് = 1. (നിങ്ങളുടേത് ഉൾപ്പെടെ മനുഷ്യ നിർമ്മിത വ്യാജo, വിഗ്രഹങ്ങൾ.)
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo 225+ , മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, യേശു, അള്ളാഹു, പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമല്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ നൃത്തം ചെയ്യുക. മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുo ദൈവമാക്കി ആരാധന. രാഷ്ട്രീയം, ലൗകിക പ്രലോഭനം, അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @ancysaji2561
      @ancysaji2561 2 роки тому +1

      Good speech 👍👍

    • @pastorcherianthomas8459
      @pastorcherianthomas8459 2 роки тому

      വിദേശ charity പണത്തോടുള്ള ആഗ്രഹം മൂലം ഒത്തിരി താഴ് ജാതിയിലെ ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട് ഇന്ന് യേശുക്രിസ്തുവിനു പകരം ഗണപതിയുടെ ഫോട്ടോ വെക്കിപ്പിക്കാൻ തയാറെന്ന് കാസയും ക്രൈസ്‌തവ പുരോഹിതരായ ഞങ്ങളും ഒരുപോലെ പറയുന്നു ജിഹാദികളെ നേരിടാൻ..... മോദിജിയുടെ വിദേശ ഫണ്ട് നിയമങ്ങൾ ഞങ്ങളെ ചിന്ടിപ്പിച്ചു ..പസ്റൊർ മാർ ഇന്ന് മോദിജിക്ക്‌നന്ദി പറയുന്നു ...സനാതന ധർമത്തിലേക്ക് എല്ലാരേയും തിരിച്ചു കൊണ്ടുവരാൻ പാസ്റ്റർമാർ തയാർ ആണ് .....മോഡി ജി കിടിലൻ നീക്കം .ഇസ്ലാമിസ്റ്റുകൾ മാത്രമാകും ഇനി പ്രതിപക്ഷം ...ബൈബിൾ ജിഹാദികളെ ഉണ്ടാക്കും എന്നും സനാതന ധർമം മാത്രമാണ് പരിഹാരമെന്നും ഇന്ന് എന്റെ ക്രിസ്റ്റീയ സഫകൾ സമ്മതിക്കുന്നു ....ജാതിക്കാർ മാടാഗുക ധർമ്മത്തിലേക്കു ....Hindu dharmathileekku ..മോഡി ജി കി ജയ് ..................eni sanadhanadarmathileekku thiruchu varunnathanu labhavum budhiyum..........

    • @OneWay3109
      @OneWay3109 2 роки тому

      വളരെ ഖേദകരമെന്നു പറയട്ടെ, ഇന്നത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും (പെന്തക്കോസ്ത്, മാർത്തോമ്മാ, ഓർത്തഡോക്സ്, കത്തോലിക്കർ, സിഎസ്ഐ, മറ്റ് സഭാ ജനങ്ങളും കൂടാതെ മതപ്രഭാഷകരും Preachers ഉൾപ്പെടെ, കർത്താവായ യേശുക്രിസ്തുവിനെ അവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി മാത്രം സ്നേഹിക്കുന്നു. ഈ ആളുകൾ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജോലിക്കും മെച്ചപ്പെട്ട ശമ്പളം, പദവി, ആരോഗ്യം, മറ്റ് ലൗകിക കാര്യങ്ങൾ വേണ്ടി പ്രാർത്ഥിക്കുന്നു. എന്നാൽ, മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും സമയമില്ല, ദൈവവചനം മറ്റുള്ളവരോട് പങ്കുവയ്ക്കാൻ സമയമില്ല, മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ സമയമില്ല.ഇന്ന് ഓരോ പ്രസംഗകനും Preachers പ്രസംഗിക്കേണ്ടത് വീണ്ടും ജനനത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും മാത്രമാണ്. 🙏✌️❤️

  • @graces4845
    @graces4845 2 роки тому +2

    Excellent speech father.👍👍

  • @myannie64
    @myannie64 2 роки тому +6

    Powerful speech acha!!god bless you!!!

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.z

  • @sreejithkrishnan7160
    @sreejithkrishnan7160 2 роки тому

    I respect Christian. Yesu..I love u..I respect

  • @justinjustin6019
    @justinjustin6019 2 роки тому +5

    അച്ചോ സൂപ്പർ 👏👏🙏

  • @xavierrodrigues1705
    @xavierrodrigues1705 Рік тому

    Thankyou father

  • @sebastiankc7536
    @sebastiankc7536 2 роки тому +8

    You are right Father

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      *

  • @sheilakallil6356
    @sheilakallil6356 2 роки тому +10

    Awesome speech, Rev Father Johnson. thank you for enlightening us about the great work of Britishers nd the missionaries of India. God has anointed you for your inspiring and powerful speech . 🙏🙌🤗

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.n

  • @brigjose5373
    @brigjose5373 2 роки тому +9

    Excellant speech.

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.b

  • @sachinsunny3760
    @sachinsunny3760 2 роки тому +19

    🤝🙏

  • @augustinemanoharan4296
    @augustinemanoharan4296 Рік тому

    Very good speech. God bless you Achen ❤❤

  • @jessylukose5669
    @jessylukose5669 2 роки тому +9

    You are speaking truth Sir

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      : .

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      സ്ത്രീയുടെ സാക്ഷ്യം
      ഇസ്ലാമിൽ.
      സ്ത്രീക്ക് അരപ്പുരുഷന്റെ സ്ഥാനമോ?
      ഇസ്ലാമിനെ വിമർശിക്കുന്നവർ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണിത്.
      "അല്ലയോ വിശ്വസിച്ചവരേ,
      നിശ്ചിത അവധി വച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെയ്ക്കേണ്ട താകുന്നു.
      ഇരുകക്ഷികൾക്കു മിടയിൽ ഒരാൾ നീതിപൂർവ്വം എഴുതട്ടെ.....
      നിങ്ങളുടെ പുരുഷന്മാരിൽ നിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും വേണം.
      രണ്ടു പുരുഷന്മാരില്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും സാക്ഷികളാവട്ടെ. ഒരുവൾ മറന്നുപോയാൽ മറ്റവൾ ഓർമ്മിപ്പിക്കാനാണത്........ ...
      (വിശുദ്ധ ഖുർആൻ 2: 282)
      വിശുദ്ധ ഖുർആനിലെ 6236 വചനങ്ങളിൽ കടമിടപാടിനെപ്പറ്റിയുള്ള വചനമാണു ഏറ്റവും വലുത്. അതിലെ ഇടവാ ചകമാണ് മേൽ സൂചിപ്പിച്ചത്.
      നീതിബോധമുള്ള രണ്ടു പുരുഷന്മാരെ സാക്ഷികളായി ലഭിക്കാത്ത സാഹചര്യത്തിൽ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് സാക്ഷികളാക്കേണ്ടത്. ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ ആവശ്യപ്പെടുന്നത് സ്ത്രീക്ക് പുരുഷന്റെ പകുതിയേ നിയമപ്രാബല്യമുളളൂ എന്നതുകൊണ്ടല്ല. കൊടുക്കലും വാങ്ങലും പണമിടപാടുകളും സാധാരണഗതിയിൽ സ്ത്രീയുടെ പ്രവർത്തന മണ്ഡലങ്ങളല്ല. അത്തരം കാര്യങ്ങൾ അവർക്ക് കൃത്യമായി ഓർത്തുവെക്കാൻ സാധിച്ചെന്നുവരില്ല. മറന്നു പോകാനും പിഴവുകളുണ്ടാകാനും ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഒരുവൾ മറ്റവളെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു പുരുഷനു പകരം രണ്ടു സ്ത്രീകളെ സാക്ഷികളാക്കാൻ ആവശ്യപ്പെട്ടത്.
      ഫലത്തിൽ, ഒരുവൾക്ക് മറതിയോ പിഴവോ സംഭവിക്കുന്നില്ലെങ്കിൽ മറ്റവൾക്ക് പ്രത്യേകിച്ച് ഒരു റോളും (ധർമം) നിർവ്വഹിക്കേണ്ടി വരുന്നില്ല.
      സാമ്പത്തിക ഇടപാടുകളൊഴിച്ചുള്ള മറ്റെല്ലാ രംഗങ്ങളിലും സാക്ഷ്യമൊഴിയുടെ കാര്യത്തിൽ പുരുഷനും സ്ത്രീയ്കും തുല്യ സ്ഥാനമാണ് ഇസ്ലാം നൽകിയിട്ടുള്ളത്.
      ***
      ഹിന്ദു ധർമ്മത്തിൽ :
      "സ്വഭാവശുദ്ധിയുള്ള വരായ സ്ത്രീകൾ പലരുണ്ടെങ്കിലും
      അവർ സാക്ഷികളാകാൻ യോഗ്യരല്ല. എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല. സ്വഭാവ ദോഷം മുതലായവയുള്ള മറ്റു ആളുകളും സാക്ഷികളാകാൻ യോഗ്യരല്ല.
      സിവിൽ വ്യവഹാരത്തിൽ സ്ത്രീകളും മറ്റും സാക്ഷികളാകാൻ അർഹരല്ല. എതിർ വിസ്താരം വരുമ്പോൾ അവർ പരിഭ്രമിക്കും."
      (മനുസ്മൃതി 8: 77
      മലയാള പരിഭാഷ.
      ശ്രീ രാമകൃഷ്ണ മഠം
      പുറനാട്ടുകര, തൃശൂർ)
      ***
      ജൂത മതത്തിൽ
      സ്വതന്തനായ പുരുഷന്റെ സാക്ഷ്യത്തിനു മാത്രമേ നിയമസാധുതയുളളൂ.
      സ്ത്രീയുടെയോ, അടിമയുടെയോ സാക്ഷ്യം സ്വീകാര്യമല്ല.
      (തൽമൂദ് -Sanhedrin
      Chapter 3).
      ക്രിസ്തുമതത്തിൽ,
      ന്യൂ ടെസ്റ്റ്മെന്റ് ഉൾപ്പടെ ഒന്നിലും ജീവിത വ്യവഹാരങ്ങളിൽ സ്ത്രീകളുടെ സാക്ഷ്യത്തെക്കുറിച്ച് പരാമർശമില്ല.
      മാത്രമല്ല,
      വിശുദ്ധന്മാരുടെ സഭകളിൽ സ്ത്രീകൾ മൗനം പാലിക്കണമെന്നും, സഭയിൽ സംസാരിക്കുന്നത് അനുവദനീയമല്ലെന്നും, അത് ലജ്ജാകരമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്.
      (1 കൊരിന്ത്യർ 14: 34 - 36) .
      വസ്തുത ഇതായിരിക്കെ,
      ഇസ്‌ലാമിൽ സ്ത്രീകൾക്ക് അരപ്പുരുഷന്റെ സ്ഥാനമേയുള്ളു എന്ന ആക്ഷേപത്തിലൂടെ ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, ദൈവഭയമുള്ള പുരോഹിതന്മാർക്ക്
      ഭൂഷണമല്ല.
      ***
      ഇതേ
      നിലവാരമാണ് , ടിപ്പു വാളുപയോഗിച്ച് മതം മാറ്റി എന്ന വിഷയത്തിലും
      സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിത്തന്നത് ബ്രിട്ടീഷുകാരാണ് എന്ന പരാമർശങ്ങളിലും നിഴലിക്കുന്നത്.....

  • @babyjose6384
    @babyjose6384 2 роки тому +12

    Amen

    • @sainudeenkoya49
      @sainudeenkoya49 2 роки тому

      നേട്ടങ്ങളുടെ മറുവശം
      ഏതൊരു കാര്യത്തിലും ഏറിയോ കുറഞ്ഞോ എന്തെങ്കിലും നന്മകളുമുണ്ടായിരിക്കും.
      വെള്ളപ്പൊക്കം ജനങ്ങൾക്കു ദുരിതമുണ്ടാക്കും. അതേസമയം, അതിലൂടെ വരുന്ന എക്കലുകൾ ഭൂമിയെ പുഷ്ടിപ്പെടുത്തും.
      കാറ്റ്, വെളളം, തീയ്, കത്തി ഇവയൊക്കെ നന്മയോടൊപ്പം തിന്മയ്ക്കും കാരണമായിത്തീരും.
      തിന്മയേക്കാൾ നന്മ മുന്നിടുമ്പോൾ ആ വസ്തുവിനോട് താല്പര്യം കൂടും. മറിച്ചാണെങ്കിൽ വെറുപ്പും.
      വെള്ളക്കാരുടെ ഇന്ത്യയിലെ സാന്നിദ്ധ്യവും ഈ രീതിയിൽ വിലയിരുത്തേണ്ടതാണ്.
      പ്രഭാഷകൻ പറഞ്ഞ ഭരണ നേട്ടങ്ങൾ (പോസ്റ്റൽ, റയിൽവേ ....) ആരു ഭരിച്ചാലും ഇവിടെ നടപ്പിലാകും. മൊബൈലും കമ്പ്യൂട്ടറുമൊക്കെ ഇവിടെ വ്യാപകമായത് അവർ ഭരിച്ചതു കൊണ്ടല്ലല്ലോ. ചിലപ്പോൾ കാലതാമസം ഉണ്ടായെന്നു വരാം.
      അതേസമയം, സതി, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ പരിഷ്ക്കരണങ്ങളിൽ അവർ ചെയ്ത സേവനങ്ങൾ നിസ്തുല്യമാണ്.
      എന്നാൽ അവരുടെ അധിനിവേശം വരുത്തിയ ദുരിതങ്ങൾ അവരുടെ നന്മകളേക്കാൾ ഭയാനകമായിരുന്നു. ഇന്നും അതിന്റെ കെടുതികൾ ഇന്ത്യാ രാജ്യം അനുഭവിക്കുകയാണ്.
      വ്യാപ്രാരത്തിനു വന്ന അവർ ക്രമേണ വിപണി കയ്യടക്കി. നാട്ടുരാജ്യങ്ങളെ ഭിന്നിപ്പിച്ചു കീഴടക്കി.
      അതിഭീമമായ നികുതികൾ പിരിച്ചെടുത്തു ഇംഗ്ലണ്ടിലേക്ക് അയച്ചു കൊടുത്തു.
      ഭരണത്തിന്റെ പിൻബലത്തോടെ മിഷ്യനറിമാർ മതപരിവർത്തനം വിപുലപ്പെടുത്തി.
      ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം ഭിന്നതയ്ക്കു തുടക്കം കുറിച്ചതാണ് ബ്രിട്ടീഷു കാരിൽ നിന്നും ഈ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ദുരന്തം.
      രാജ്യത്തിന്റെ പല ഭാഗത്തും അവർക്കെതിരെ
      പോരാടിയത് ഹിന്ദുക്കളും മുസ്ലിംകളും ഒന്നു ചേർന്നായിരുന്നു.
      ടിപ്പുവിന്റെ പ്രതിരോധങ്ങൾ,
      1757 ലെ പ്ലാസി യുദ്ധം,
      1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം,
      1921 ലെ മലബാർ കർഷക സമരം
      ഇതിലൊക്കെ കാണപ്പെട്ട ഹിന്ദു മുസ്ലിം ഐക്യം അവരെ ഭയപ്പെടുത്തി.
      അതിനെ തുടർന്ന് ഹിന്ദു മുസ്ലിം വൈരം വളർത്താനും ഭിന്നിപ്പിക്കാനുമായി വ്യാജചരിത്ര രചനകൾ നടത്തി പ്രചരിപ്പിച്ചു.
      ഒരു കാലത്ത് അധികാരം കയ്യാളിയിരുന്ന മറാത്താ സാമ്രാജ്യത്തിന്റെ പേരിൽ അഭിമാനം കൊണ്ട RSS, ആ വ്യാജ പ്രചാരണം ഏറ്റെടുത്തു.
      അതിന്റെ അനന്തരഫലങ്ങളാണ് ഇവിടെ നടന്ന വംശീയ കൂട്ടക്കൊലകളും ബാബരീ മസ്ജിദിന്റെ ധ്വംസനവുമെല്ലാം.
      മറ്റു പല രൂപത്തിലും ഇപ്പോഴുമാ ദുരന്തം പടർന്നുകൊണ്ടേയിരിക്കുന്നു.
      ഒരു സംഗതിയുടെ നന്മകളോടൊപ്പം അതിന്റെ കോട്ടങ്ങളും പറയുമ്പോൾ മാത്രമേ ആ വിവരണം
      പൂർണ്ണവും സത്യസന്ധമാവുകയുള്ളു.
      ഈ വീഡിയോയിൽ പ്രഭാഷകൻ അത് ബോധപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു.
      (അവലംബം:
      "നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകം"
      ചട്ടമ്പിസ്വാമികളുടെ "ക്രിസ്തുമത പരിഛേദനം" എന്നീ ഗ്രന്ഥങ്ങൾ)
      .....

  • @saraalex5217
    @saraalex5217 2 роки тому

    Praise God.
    Let Father to strengthen him again to preach more inspiring speech to the world,,and let shine our master Lord lifted up in Jesus name.
    I