ഹത്രസിൽ പ്രാർത്ഥനായോഗത്തിനിടെ തിക്കിലും, തിരക്കിലും 121 പേർ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി

Поділитися
Вставка
  • Опубліковано 5 лип 2024
  • ഉത്തർ പ്രദേശിലെ ഹത്രസിൽ പ്രാർത്ഥനായോഗത്തിനിടെ തിക്കിലും, തിരക്കിലും 121 പേർ മരിക്കാനിടയാക്കിയ കേസിലെ മുഖ്യ പ്രതി, ദേബ്പ്രകാശ് മധുകർ കീഴടങ്ങി.
    തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും, അഭിഭാഷകൻ എ പി സിംഗ് വെള്ളിയാഴ്ച വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
    ഒളിവിൽ കഴിഞ്ഞിരുന്ന മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക്, ഉത്തർ പ്രദേശ് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
    സംഭവത്തിൽ പ്രാർത്ഥനാ ചടങ്ങിന്റെ സംഘാടകർ ഉൾപ്പെടെ രണ്ട് സ്ത്രീകളടക്കം ആറു പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
    യോഗത്തിന് നേതൃത്വം നൽകിയ, നാരായൺ സഗർ വിശ്വഹരി ഭോലേ ബാബ ഒളിവിലാണ്.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •