നല്ലൊരു വിരുന്നുശാല || Pr.Shaji M Paul

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @lizyjoseph6706
    @lizyjoseph6706 5 годин тому

    Praise God 🙏 ഒത്തിരി തിരിച്ചറിവുകൾ തരുന്ന ദൂതുകളും വചനങ്ങളും... സ്തോത്രം....

  • @sunnysunny3108
    @sunnysunny3108 6 днів тому

    Hallelujah Sthothram Sthothram Sthothram Amen 🙏 🙌 👏 ❤️

  • @sajeenas1427
    @sajeenas1427 6 днів тому

    ആമേൻ ആമേൻ 🙏🙏🙏

  • @beenajohns861
    @beenajohns861 5 днів тому

    ആമേൻ 🎉🎉

  • @jancydevasia8201
    @jancydevasia8201 6 днів тому

    ആമേൻ എൻ്റെ ദൈവത്തോ ട് അടുത്തിരിക്കുന്നത് എനിക്ക് ഏറ്റവും നല്ലത്.

  • @lissymathew4452
    @lissymathew4452 6 днів тому

    Hallelujah sthothram karthave . Thanku Jesus for using the Pr. in giving the message like this, to see myself. Sthothram, sthothram 🙏🏻🙏🏻

  • @sosammamathew8022
    @sosammamathew8022 6 днів тому

    Amen 🙏

  • @salycherian3969
    @salycherian3969 7 днів тому

    Sthothram amen

  • @neethuemmatty8399
    @neethuemmatty8399 6 днів тому

    Amen

  • @aleyammajohn7513
    @aleyammajohn7513 6 днів тому

    🙏

  • @jishajacob8913
    @jishajacob8913 7 днів тому

    മത്തായി
    22:2 “സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
    22:3 അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.
    22:4 പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു.
    22:5 അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.
    22:6 ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.
    22:7 രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.
    22:8 പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.
    22:9 ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു.
    22:10 ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.
    22:11 വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:
    22:12 സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി.
    22:13 രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.
    22:14 വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”